Obrazy na stronie
PDF
ePub

പൂണ്ടു ചമവിൻ; സകലത്തിന്നു മുമ്പെ തമ്മിൽ തമ്മിൽ ററ സ്നേഹമുള്ളവരായിരിപ്പിൻ; സ്നേഹമാകട്ടെ പാപങ്ങളുടെ ൻ സമൂഹത്തെ മറെക്കുന്നു; (സുഭ. 20, 2). പിപി കൂടാ 2 0 , അന്യോന്യം അതിഥിസല്ക്കാരം ആചരിപ്പിൻ. ഓരോരു ത്തൻ വരം പ്രാപിച്ച പ്രകാരമെ നാനാവിധമുള്ള ദേവകൃപ യുടെ നല്ല വീട്ടുവിചാരകരായിട്ട് അതിനെ തങ്ങളിൽ ശുശ്ര 2. ഷിച്ചു നടത്തുവിൻ. ഒരുത്തൻ ചൊല്ലിക്കൊണ്ടാൽ ദൈവത്തി ൻറ അരുളപ്പാടുകൾ എന്നു വെച്ചിട്ടു) ആക; ഒരുത്തൻ

ഷിച്ചാൽ ദൈവം എത്തിക്കുന്ന പ്രാപ്തിയാൽ ആകും പോ ലെ എല്ലാറിലും ദൈവം യേശുക്രിസ്തുമൂലം മഹത്വപ്പെടുവാ നായിട്ടത്രെ; ആയവന്നു യുഗാദി യുഗങ്ങളിലും തേജസ്സും ബല വും ഉണ്ടാവുതാക ആമെൻ.

പ്രിയമുള്ളവരെ, നിങ്ങൾക്ക് പരീക്ഷക്കായി അകപ്പെടുന്ന ഉലത്തീയിൽ അപൂർവമായതൊന്നു സംഭവിച്ചു എന്ന് അതിശ മന യിച്ചു പോകരുത്. ക്രിസ്തു കഷ്ടങ്ങൾക്കു പങ്കുള്ള വരാകും തോറും അവന്റെ തേജസ്സ് വെളിവാകുമ്പോൾ ഉല്ലസിച്ചാന ന്ദിപ്പാനായി (ഇന്നും) സന്തോഷിച്ചു കൊൾകെ വേണ്ടു; നി കര ങ്ങൾ ക്രിസ്തുന്നാമത്തിൽ നിന്ദിക്കപ്പെട്ടാൽ ധനരത്രെ. തേ സ്സിൻെറയും (ശക്തിയുടെയും) ആത്മാവായ ദൈവാത്മാവ് നി ങ്ങളുടെ മേൽ ആവസിക്കയാൽ തന്നെ അത് അവരിൽ ദൂഷ കാണപ്പെട്ടും നിങ്ങളിൽ മഹത്വപ്പെട്ടും വരുന്നു. നിങ്ങൾ ആരും കുലപാതകനൊ, കള്ളനൊ, ദുഷ്പ്രവൃത്തിക്കാരനെ ആയിട്ടു കഷ്ട ക പ്പെടരുതെ ; പരകായാന്വേഷിയായുമരുതു. ക്രിസ്ത്യാനനായിട്ടു എന്നു വരികിലൊ ലജ്ജയരുത്; ഈ കായം ചൊല്ലി ദൈവത്തെ 2) മഹത്വീകരിച്ചു കൊൾക. കാരണം ന്യായവിധി ദൈവം ത്തിൽ(നിന്ന്) ആരംഭിക്കാൻ സമയമായി. അതു മുമ്പെ ന മ്മിൽ എന്നു വന്നാൽ ദേവസുവിശേഷത്തെ അനുസരിക്കാ കര് ത്തവരുടെ ഒടുവ് എന്തു? പിന്നെ നീതിമാൻ ദുഃഖേന രക്ഷ പ്പെടുന്നു എങ്കിൽ അഭക്തനും പാപിയും എവിടെ കാണപ്പെടും ? മൻ (സുഭ. ൧൧, 4). അതുകൊണ്ടു ദേവേഷപ്രകാരം കഷ്ടപ്പെ ടുന്നവരും ഗുണങ്ങൾ ചെയ്തു നടന്നു, തങ്ങളുടെ ദേഹികളെ വി ശ്വസനായ സ്രഷ്ടാവിൽ എന്നു വെച്ചു ഭരമേല്പിച്ചുതാക

[ocr errors]

മൂപ്പന്മാകും. (അ) ഇളയവരും മാറും പ്രബോധനം, (മാ) അനുഗ്രഹം.

നിങ്ങളിലുള്ള മൂപ്പന്മാരെ കൂടെ മൂപ്പനും ക്രിസ്തു കഷ്ടങ്ങ ക

ൾക്ക് സാക്ഷിയും വിശേഷാൽ വെളിവാവാനുള്ള തേജസ്സിന്നു കൂട്ടാളിയും ആയ ഞാൻ പ്രബോധിപ്പിക്കുന്നത്. നിങ്ങളിലും പ ഈ ദൈവത്തിൻ കൂട്ടത്തെ മേയിച്ചുകൊണ്ട് അധ്യക്ഷ ചെ മിൻ; നിബ്ബന്ധത്താലല്ല മനഃപൂർവ്വമായി തന്നെ ഒാഭത്താ ലല്ല, മുതിർച്ചയോടത്രെ. സമ്പാദിതരിൽ കത്തൃത്വം നടത്തുന്നവ രായുമല്ല, കൂട്ടത്തിന്നു മാതൃക കളായി തീന്നത്രെ (അധ്യക്ഷ ചെ യ്യേണ്ടു). എന്നാൽ ഇടയശ്രേഷ്ഠൻ പ്രത്യക്ഷനാകുമ്പോൾ, തേ ര ജസ്സിന്റെ വാടാത്തൊരു കിരീടം പ്രാപിക്കും. അപ്രകാരം ഇ ഉയവരെ മൂപ്പന്മാർ കീഴടങ്ങുവിൻ; എല്ലാവരും തങ്ങളിൽ കീ ഴടങ്ങി മനത്തായെ പുവെച്ചു കൊൾവിൻ; ദൈവം ഡംഭിക ളോട് എതിർത്തു നിന്നു, താഴ്മയുള്ളവക്കാ കരുണ ന (സുഭ. ൩, ൩ര്). അതുകൊണ്ട് അവൻ തക്കത്തിൽ നിങ്ങളെ ഉയത്തുവാനായിട്ടു ദൈവത്തിന്റെ ബലമുള്ള കൈക്കീഴ് താ കൊണ്ടു; നിങ്ങളുടെ സകല ചിന്തയും അവൻ നിങ്ങൾക്കായി ഉ കരുതുന്നവനാകയാൽ അവൻ മേൽ ചാടിടുവിൻ. നിമ്മാ വ രാകുവിൻ, ഉണന്നു കൊൾവിൻ; നിങ്ങളുടെ പ്രതിയോഗിയാകു ന്ന പിശാച് അലറുന്ന സിംഹം പോലെ ആരെ വിഴുങ്ങേ ണ്ടു എന്നു തിരിഞ്ഞു ചുറ്റി നടക്കുന്നു. അവനോട് എതിരിട്ടും ന ലോകത്തിലുള്ള നിങ്ങളുടെ സഹോദരത ആ വക കഷ്ടപ്പാടുക തന്നെ നിർവ്വഹിച്ചു വരുന്നു എന്നറിഞ്ഞു, വിശ്വാസത്തിൽ സ്ഥിരരായും നില്പിൻ. എന്നാൽ നമ്മെ കുറയ കഷ്ടപ്പെട്ടു എ 20 ങ്കിൽ, യേശുക്രിസ്തുനിൽ തന്റെ നിത്യ തേജസ്സിലേക്ക് വിളി ച്ചവനായി സർവ്വ കൃപാവരമുടയ ദൈവം താൻ നിങ്ങളെ യ ഥാസ്ഥാനത്തിലാക്കി ഉറപ്പിച്ചു ശക്തീകരിച്ചു അടിസ്ഥാനപ്പെ ടുത്തുകയുമാം. അവന്നു തേജസ്സും ബലവും യുഗാദിയുഗങ്ങളി മ ൽ ഉണ്ടാവുതാക ആമെൻ.

നിങ്ങൾക്ക് പണ്ടെന്നു തോന്നുന്നു വിശ്വസ്ത സഹോദര മ നായ സില്വാനെകൊണ്ടു ഞാൻ ചുരുക്കത്തിൽ നിങ്ങൾക്ക് (ഇത്) എഴുതിയയച്ചതിനാൽ പ്രബോധിപ്പിച്ചും നിങ്ങൾ ഈ നിന്നുകൊണ്ടതു ദൈവത്തിന്റെ സത്യകരുണ തന്നെ എന്നു

മനു സാക്ഷ്യം കൂട്ടി തന്നും ഇരിക്കുന്നു. ബാബലിൽ കൂടി തെരിഞ്ഞ ടുക്കപ്പെട്ട (സഭയവളും എൻ പുത്രനായ മക്കനും നിങ്ങളെ വ മര് ദിക്കുന്നു. സ്നേഹചുംബനത്താൽ അന്യോന്യം വന്ദിപ്പിൻ കി യേശുവിലുള്ള നിങ്ങൾക്ക് എല്ലാവക്കും സമാധാനം ഉണ്ടാ

[ocr errors]
[merged small][merged small][merged small][ocr errors]

തെരിഞ്ഞെടുപ്പിനു സ്ഥിരം വരുത്തി വളരുവാൻ, (മ) അപോസ്തലൻ മരണ ത്തിനു മുമ്പ് പ്രബോധിപ്പിച്ചു, (എ) യേശുവിന്റെ പ്രത്യക്ഷതയെ ഉറപ്പിച്ചു

കൊടുക്കുന്നു.

യേശുക്രിസ്തു ദാസനും അപോസലനുമായ ശിമോ ൻ പേത്രൻ നമ്മുടെ ദൈവത്തിന്നും യേശുക്രിസൻ എന്ന ര ക്ഷിതാവിന്നും ഉള്ള നീതിയിൽ ഞങ്ങളോടു സമമാനമുള്ള വി ശ്വാസം കിട്ടിയവർ (എഴുതുന്നത്). ദൈവത്തിൻറയും ന പ മ്മുടെ കർത്താവായ യേശുവിന്റെയും പരിജ്ഞാനത്തിൽ നിങ്ങ ക്കു കരുണയും സമാധാനവും വധിക്കുമാറാക.

തേജസ്സിനാലും വീർത്താലും നമ്മെ വിളിച്ചവന്റെ പരി ന ജ്ഞാനം മൂലം അവൻ ദിവ്യ ശക്തി നമുക്കും ജീവനോടും ദേവഭക്തിയോടും ചേരുന്നവ ഒക്കെയും സമ്മാനിച്ചിരിക്കുന്നുവ ല്ലൊ. അവററാൽ നിങ്ങൾ ലോകത്തിൽ മോഹത്താലുള്ള കേര

ടിന്നു തെറ്റി പോയിട്ടു, ദിവ്യസ്വഭാവത്തിന്നും കൂട്ടാളികൾ ആ കുമാറ് ആ വീതേജസ്സുകളാലും അവൻ അതിമഹത്തും വി ലയേറിയതുമായ വാഗ്ദത്തങ്ങളെ നമുക്കു സമ്മാനിച്ചിരിക്കുന്നു. എന്നാൽ അതിന്നിമിത്തം തന്നെ നിങ്ങൾ എല്ലാ പ്രയത്നവും കഴിച്ചു നിങ്ങളുടെ വിശ്വാസത്തിൽ നീളവും, വീയത്തിൽ ജ്ഞാനവും ജ്ഞാനത്തിൽ ഇന്ദ്രിയജയവും, ഇന്ദ്രിയജയത്തിൽ ന കാന്തിയും, ക്ഷാന്തിയിൽ ദൈവഭക്തിയും ദൈവഭക്തിയിൽ ഉ

സഹോദരപ്രീതിയും, സഹോദരപ്രീതിയിൽ സ്നേഹവും നല്ല എ വിൻ. കാരണം ഇവ നിങ്ങൾക്കുണ്ടായി വധിച്ചാൽ നമ്മുടെ ക ത്താവായ യേശുക്രിസ്തു പരിജ്ഞാനത്തിന്നായി മടിയുള്ള ൻ വരും അഫലരും ആക്കി വെക്കുകയില്ല. ഇവ കൂടാതെ ഉള്ളവ നൊ, കുരുടനും ദൂരദൃഷ്ടിയില്ലാത്തവനും പണ്ടത്തെ പാപങ്ങളു ടെ ശുദ്ധീകരണത്തെ മറന്നവനും ആകുന്നു. അതുകൊണ്ടു സ ഹോദരന്മാരെ, എത്രയും അധികമായി നിങ്ങളുടെ വിളിയേയും തെരിഞ്ഞെടുപ്പിനേയും സ്ഥിരമാക്കുവാൻ ശ്രമിച്ചുകൊൾവിൻ കം ഇവ ചെയ്തു വന്നാൽ ഒരുനാളും ഇടറുകയില്ല. നമ്മുടെ കർത്താ യും രക്ഷിതാവുമായ യേശുക്രിസൻ നിത്യ രാജ്യത്തിലെ പ്ര വേശം ഇവ്വണ്ണം നിങ്ങൾക്കു സമൃദ്ധിയായി നല്കപ്പെടും. അതുകൊണ്ടു നിങ്ങൾ അറിഞ്ഞവരും കിട്ടിയ സത്യത്തിൽ ഊന്നിയവരും ആയിട്ടും ഇവ തൊട്ട് എപ്പോഴും ഓപ്പിപ്പാൻ ഞാ ക ൻ കരുതിക്കൊള്ളും. ഈ കുടിലിൽ ഇരിപ്പോഴും നേരം നിങ്ങ കര് ള ഓപ്പിച്ചുണർത്തുക ന്യായം എന്നു തോന്നുന്നു. നമ്മുടെ ക ത്താവായ യേശുക്രിസൻ എനിക്ക് സൂചിപ്പിച്ച പ്രകാരം എ ൻറ കുടിൽ ഇട്ടു കളവാൻ അടുത്തിരിക്കുന്നു എന്നു ഞാനറി മഞ്ഞുവല്ലൊ. എന്റെ നിയ്യാണത്തിന്റെ ശേഷവും നിങ്ങൾ അവറിന്റെ ഓമ്മ തന്നെ പിന്നെയും പിന്നെയും ചെയ്തു മന്ന കൂടേണ്ടതിന്നും ഞാൻ ശ്രമിക്കും. ഞങ്ങൾ ആകട്ടെ നമ്മുടെ കർത്താവായ യേശുക്രിസൻ ശക്തിയേയും വരവിനേയും നിങ്ങൾക്ക് അറിയിച്ചത്, കറയുണ്ടാക്കിയ കഥകളെ പ്രമാണി ച്ചിട്ടല്ല, അവന്റെ മഹിമയുടെ കാണികളായുമഞ്ഞിട്ടത്രെ (ആ 2) യതു). എങ്ങിനെ എന്നാൽ ഇവൻ എന്റെ ഇഷ്ടപുത്രൻ ആ കുന്നു, അവങ്കൽ ഞാൻ പ്രസാദിച്ചു എന്നുള്ള ശബ്ദം പ്ര പതേജസ്സിനാൽ അവനു സാധിച്ചപ്പോൾ പിതാവായ ദൈ വത്തിൽനിന്നു മാനവും തേജസ്സും ലഭിച്ചു. ആ ശബ്ദം തന്നെ ഞങ്ങൾ അവനോടു കൂട വിശുദ്ധ മലമേൽ ഇരിക്കുമ്പോൾ. മൻ വാനത്തിൽനിന്നു വന്നു കേട്ടു. പിന്നെ പ്രവാചക വാക നമുക്ക് അധികം സ്ഥിരമായിട്ടുണ്ടു. ഇരുണ്ട സ്ഥലത്തു പ്രകാ ശിക്കുന്ന വിളക്ക് എന്ന പോലെ ആയതിനെ നിങ്ങൾ ഹൃദയ ങ്ങളിൽ നേരം പുലന്നു വെള്ളി ഉദിപ്പോഴും കരുതി കൊണ്ടാ ൨൦ നല്ലവണ്ണം ചെയ്യുന്നു. തിരുവെഴുത്തിലെ പ്രവാചകം ഒന്നും

« PoprzedniaDalej »