THE EPISTLE OF PAUL TO Titus തീ തന്ന് എഴുതിയ ലേഖനം (അ) മൂപ്പന്മാരെ വെക്കേണ്ടുന്ന ക്രമം, (20) എതിരികളെ തയിൽ അമക്കേണ്ട ഭോഷില്ലാത്ത ദൈവം നിത്യജീവനെ യുഗകാലങ്ങൾക്ക് മുക പെ വാഗ്ദത്തം ചെയ്തിട്ടു, സ്വസമയങ്ങളിൽ തന്റെ വചന ത്തെ പ്രസിദ്ധമാക്കിയ ഘോഷണം. നമ്മുടെ രക്ഷിതാവായ ദൈവത്തിന്റെ നിയോഗത്താൽ സമപ്പിച്ചു കിട്ടിയ ദേവദാ സനും ദൈവം തെരിഞ്ഞെടുത്തവരുടെ വിശ്വാസത്തിന്നായും ന ഭക്തി പ്രകാരമുള്ള സത്യത്തിന്റെ പരിജ്ഞാനത്തിന്നായും നി ജീവന്റെ ആശയിൽ യേശുക്രിസ്തു അപോല മായ പോൽ. സമവിശ്വാസത്തിൽ നിജ പുത്രനായ തീതന് ര (എഴുതുന്നിതു): പിതാവായ ദൈവത്തിൽനിന്നും നമ്മുടെ രക്ഷി താവായ യേശുക്രിസുനിൽനിന്നും കരുണ, കനിവു, സമാധാ നവും ഉണ്ടാവുതാക ഞാൻ ക്രേതയിൽ നിന്നെ വെച്ചു വിട്ടത് നീ ശേഷിച്ചവ റെറ ക്രമത്തിൽ ആക്കി രീ, ഞാൻ ആദേശിച്ച പോലെ പട്ട നം തോറും മൂപ്പന്മാരെ വെച്ചുകൊള്ളേണ്ടതിന്ന് ആകുന്നതു. (അതിന്ന്) അനിന്ദനും ഏക വാനുമായി ദുർന്നടപ്പിൻ ശ്ര തിയും അവിധേയയും ഇല്ലാത്ത വിശ്വാസികളായ മക്കളുള്ള വനും കൊള്ളാം. അധ്യക്ഷനാകട്ടെ, ദൈവത്തിന്റെ വീട്ടുവി ചാരകനാകയാൽ അനിന്ദ്യനായിരിക്കേണ്ടു. തന്റേടക്കാരൻ, വ കോപി, മദ്യപാനസക്തൻ, അടിക്കാരൻ ഒാഭിയും അരുതു; അതിഥിപ്രിയൻ, ഗുണകാരി, സുബോധശീലൻ, നീതി, പവി ൻ ത്രത, ഇന്ദ്രിയജയവും ഉള്ളവൻ എന്നു വേണ്ടാ. തക്കവരെ) സൌഖ്യാപദേശത്തിൽ പ്രബോധിപ്പിച്ചും എതിവാദികളെ ഖണ്ഡിച്ചും പറവാൻ ശക്തനാകേണ്ടതിന്നു ഗൃഹീതത്തിനു തക്ക പ്രമാണമായ വചനത്തെ മുറുകെ പിടിക്കുന്നവനും ആ 0 കേണ്ടു. വായി അടെച്ചു വെക്കേണ്ടുന്ന വൃഥാവാക്കുകാരും മനോ വഞ്ചകരും ആയ അനധീനർ പലരും ഉണ്ടല്ലൊ, വിശേഷാൽ കഥ പരിദനക്കാരിൽനിന്നു തന്നെ. ആയവർ ദുരാദായം വിചാ രിച്ച് അരുതാത്തവ ഉപദേശിച്ചുകൊണ്ടു ഗ്രഹങ്ങളെ അ ഷം കമിഴ്ത്തിക്കളയുന്നു. ക്രേതർ സർവദാ കരും ദുഷ്ടജന്തുക്ക ളും മന്ദകുക്ഷികളും അതെ എന്ന് അവരിൽ ഒരുവൻ അവരു മന ടെ പ്രവാചകൻ തന്നെ ചൊല്ലി ഇരിക്കുന്നു. ഈ സാക്ഷ്യം സത്യമത്രെ; അതുനിമിത്തം അവർ യഹൂദകഥകളേയും സത്യ ത്തെ അകറ്റുന്ന മനുഷ്യരുടെ വെപ്പുകളേയും ശ്രദ്ധിക്കാതെ കര വിശ്വാസത്തിൽ സൌഖ്യമുള്ളവരായി ചമവാൻ അവരെ നി ക്ഷയോടെ ശാസിക്ക്. ശുദ്ധന്മാക്ക് എല്ലാം ശുദ്ധം തന്നെ മലിനന്മാക്കും അവിശ്വാസികൾക്കും ഒന്നും ശുദ്ധമല്ല; അവരു " ടെ മനസ്സ് ആത്മബോധവും മലിനമായീന്നവയത്രെ. പി ന്നെ നല്ല കായ്യത്തിന്ന് ഒക്കെയും കൊള്ളരുതാതെ താജിന രും അനധീനരും ആകയാൽ, ദൈവത്തെ അറിയുന്നു എന്നു സമ്മതിച്ചിട്ടും ക്രിയകളാൽ തള്ളിപ്പറയുന്നു. അതാത് വകക്കാരെ, (എം) സുവിശേഷകരുണക്ക് തക്കവണ്ണം പ്രബോധിപ്പി നീയൊ സൌാപദേശത്തിനു പറ്റുന്നവരെ ചെല്ലു 2. ക. വൃദ്ധന്മാർ നിമ്മന്ദരായി ഘനവും സുബോധവും പൂണ്ടു, വി ന ശ്വാസസ്നേഹക്ഷാന്തികളിൽ സൌഖ്യമുള്ളവരാക വൃദ്ധമാ അപ്രകാരം ഏഷണി പറയാതെയും മദ്യസേവയിൽ ഉൾപ്പെ ടാതെയും ഭാവത്തിൽ പവിത്രയോഗമാരായി നല്ലത് ഉപദേശി ' പാൻ ശീലിച്ചിട്ടു. ദൈവവചനത്തിന്നു ദൂഷണം വരാതിരി പാൻ യുവതികളോടു ഭർത്തൃപ്രിയരും പുത്രപ്രിയരും ആയി സു ഗുണമുള്ളവരും ഭർത്തൃവശമാരുമായിരിക്കേണ്ടതിന്നു പതം പറ ഞ്ഞു ഞ്ഞു കൊൾക. അവ്വണ്ണം യുവാക്കളേയും സുബോധത്തോടെ ഇരിപ്പാൻ പ്രബോധിപ്പിച്ചു. മറുപക്ഷക്കാരൻ നമ്മെകൊ ഉ ണ്ട് ഒരു തിന്മയും പറവാൻ സംഗതി വരാതെ, നാണിച്ചുപോ കുംവണ്ണം സകലത്തിലും നിന്നെ തന്നെ സൽക്രിയകൾക്ക് മാ തൃക എന്നു കാട്ടുക. ഉപദേശത്തിൽ കേടില്ലായ്മയും ഘനവും വ ആക്ഷേപിച്ചു കൂടാത്ത സൌഖ്യവാക്കും (കാണേണം). അടിമകൾ ഉടയവക്ക് കീഴടങ്ങി, എല്ലാ വിധത്തിലും) പ്രസാ ൻ ദം വരുത്തിക്കൊണ്ടും എതിർ പറവാനും വിപ്പാനും പോകാതെ; നല്ല വിശ്വാസം എല്ലാം കാണിച്ചിട്ടു സർവ്വത്തിലും നമ്മുടെ ര ാ ക്ഷിതാവായ ദൈവത്തിന്റെ ഉപദേശത്തെ അലങ്കരിക്കാം. കാരണം എല്ലാ മനുഷ്യക്കും രക്ഷാകരമായ ദൈവകൃപ ഉദിച്ചു, മ നാം ഭക്തികേടും പ്രപഞ്ചമോഹങ്ങളും വർജ്ജിച്ചിട്ടു. നമ്മെ സ് മ കല അധമ്മത്തിൽനിന്നും വീണ്ടെടുത്തു, സക്രിയകളിൽ എ രിവേറിയൊരു സ്വന്ത ജനത്തെ തനിക്ക് തിരിച്ചു ശുദ്ധീകരി ക്കേണ്ടതിന്നു തന്നെത്താൻ നമുക്കുവേണ്ടി കൊടുത്തിട്ടുള്ള, മ ഹാദൈവവും നമ്മുടെ രക്ഷിതാവുമായ യേശുക്രിസൻ തേ മ ജസ്സിൻ പ്രത്യക്ഷതയാകുന്ന ധന്യമായ ആശാത്തെ കാ ത്തും കൊണ്ട്, ഈ യുഗത്തിൽ സുബുദ്ധി നീതി ഭക്തികളോ മര യും കൂട് ജീവിച്ചു പോരേണ്ടതിന്നു നമ്മെ (ശിക്ഷിച്ചു വളർത്തു ന്നു. ഈ വക നീ എല്ലാ അമച്ചയോടും കൂടെ പറക; പ്രബോ ധിപ്പിച്ചും ഖണ്ഡിച്ചും പ്രമാണിപ്പിക്ക, ആരും നിന്നെ ധിക്ക രിക്കയും അരുതെ. ബഹിസ്ഥരോടുള്ള നടപ്പിനായി പ്രബോധനം, (B) തീതൻ താൻ ചെയ്യേണ്ടതു. സംസ്ഥാനങ്ങൾക്കും അധികാരങ്ങൾക്കും കീഴടങ്ങി വഴി മ പ്പെട്ടു, സകല സൽക്രിയെക്കും ഒരുമ്പെട്ടിരിപ്പാനും. ആരെ വ ക്കൊണ്ടും ദൂഷണം പറയാതെ, പിണങ്ങാതെ ശാന്തരായി എല്ലാ മനുഷ്യരോടും സകല സൌമ്യതയും കാട്ടുവാനും അവക്ക് ഓ ഉണ്ടാക്കി. ഒരുക്കാൽ നാമും അജ്ഞന്മാരും, അധീനരും, വഴി ന പിഴച്ചു നടപ്പവരും, നാനാമോഹഭോഗങ്ങൾക്ക് ദാസരും രം ര ശേഷിക്കുന്നവരുമായിരുന്നുവല്ലൊ. പിന്നെ നമ്മുടെ രക്ഷി താവായ ദൈവത്തിന്റെ വാത്സല്യവും മനുഷ്യ രഞ്ജനയും ഉ ദിച്ചു വന്നപ്പോൾ, നാം അവൻ കരുണയാൽ നീതീകരിക്ക പ്പെട്ടിട്ടു, പ്രത്യാശപ്രകാരം നിത്യജീവന്റെ അവകാശികളായി ഈ തീരേണ്ടതിന്നു. നാം ചെയ്തു നീതിക്രിയകളെ വിചാരിച്ചില്ല; ത ഉൻ കനിവാലത്രെ നമ്മെ രക്ഷിച്ചിരിക്കുന്നതു. നമ്മുടെ ര ക്ഷിതാവായ യേശുക്രിസ്തുമൂലം നമ്മുടെ മേൽ ധാരാളമായി പ കന്നു, വിശുദ്ധാത്മാവിലെ നവീകരണവും പുനജ്ജന്മവും ആ വ കുന്ന കുളികൊണ്ടു തന്നെ ഈ വചനം പ്രമാണം. ദൈവ ത്തിൽ വിശ്വസിച്ചവർ സൽക്രിയകൾക്ക് മുതിർന്നിരിക്കാൻ ചിന്തിക്കേണ്ടതിന്നു നീ ഇവ ഉറപ്പിച്ചു കൊടുക്കേണം എ ന്നു ഞാൻ ഇച്ഛിക്കുന്നു. ഇതു ശുഭവും മനുഷ്യക്ക് ഉപകാരവും ൻ ആകുന്നു. മൌഢ്യമുള്ള അന്വേഷണങ്ങളെയും വംശാവലിക ളേയും വിവാദങ്ങളേയും ധമ്മം കൊണ്ടുള്ള കലഹങ്ങളേയും വിട്ടു നി; ഇവ പ്രയോജനം ഇല്ലാതെ നമുള്ളവ ആകുന്നു. 2 . മതഭേദക്കാരനായ മനുഷ്യനോടു ഒന്നു രണ്ടു വട്ടം ബുദ്ധി പറ മമ ഞ്ഞതിൽ പിന്നെ. ഇപ്രകാരം ഉള്ളവൻ മറിഞ്ഞു പോയി, ത ന്നാലെ തന്നെ കുററവിധി വന്നവനായി പാപം ചെയ്യുന്നു എന്നറിഞ്ഞ് ഉപേക്ഷിക്ക ഞാൻ അത്തമാവെ താൻ, തുകിക്കനെ താൻ, അങ്ങോട്ട് അ യക്കുമ്പോൾ, നിക്കപോലിയിൽ വന്ന് എന്നോടു ചേരുവാൻ ശ്രമിക്ക; അവിടെ ഞാൻ ശീതകാലം കഴിപ്പാൻ നിശ്ചയിച്ചി മരിക്കുന്നു. പണ്ഡിതനായ ജെനാവെയും അപോല്ലൊനെയും ഒരു മുട്ടും വരാതെ കണ്ട് ഉത്സാഹിച്ചു, വഴിയാത്ര അയക്കുക. കര് നമുക്കുള്ളവരും ഫലമില്ലാത്തവരായി ചമയാതവണ്ണം (ഈ വ ക) ആവശ്യസംഗതികൾക്കായിട്ടു സൽക്രിയകളെ അനുഷ്ഠിപ്പാ മൻ പഠിക്കേണ്ടതു. കൂടയുള്ളവർ എല്ലാം നിന്നെ വന്ദിക്കുന്നു. ഞങ്ങളെ വിശ്വാസത്തിൽ സ്നേഹിക്കുന്നവരെ വന്ദിച്ചു. നിങ്ങൾ എല്ലാവരോടും കൂട കരുണ ഉണ്ടാവൃതാക ആമെൻ. THE EPISTLE OF PAUL TO Philemon എഴുതിയ ലേഖനം (a) ക്രിസ്തീയസ്നേഹം നിമിത്തം, (2) നെസിനെ നന്നായി കൈക്കൊണ്ടതി ന്നും അപേക്ഷിച്ചതു, (2) സമാപ്തി. ക്രിസ്തുയേശുവിന്റെ ബദ്ധനായ പൌലും സഹോദരനാ മ തിമോത്ഥനും ഞങ്ങളുടെ പ്രിയ കൂട്ടുവേലക്കാരനായ ഫിലെ മോന്നും. (പ്രിയ)സഹോദരിയായ അപ്പിയെക്കും ഞങ്ങളുടെ പ സഹഭടനായ അ ഹിപ്പനും നിന്റെ ഭവനത്തിലെ സഭെക്കും (എഴുതുന്നിതു): നമ്മുടെ പിതാവായ ദൈവത്തിൽനിന്നും കാന വായ യേശു ക്രിസുനിൽനിന്നും നിങ്ങൾക്ക് കരുണയും സമാ ധാനവും ഉണ്ടാതാക നിൻ സ്നേഹത്തെയും കർത്താവായ യേശുക്രിസ്തുനിലും ര സകല വിശുദ്ധന്മാരിലും നിണക്കുള്ള വിശ്വാസത്തെയും ഞാ ൻ കേട്ടു. എന്റെ പ്രാത്ഥനകളിൽനിന്നെ ഓർത്തുകൊണ്ട് എ പ്പോഴും എൻ ദൈവത്തിന്നു സ്തോത്രം ചെയ്യുന്നു. നിന്റെ വി ശ്വാസത്തിന്റെ കൂട്ടായ്മ നമ്മിൽ ഉള്ള സകല നന്മകളുടെ പ രിജ്ഞാനത്താൽ ക്രിസ്തുയേശുവിന്നായി സാധ്യ കരമാകണം എന്നതല്ലൊ നിന്റെ അഭിപ്രായം. ഹെ സഹോദര! വിശുദ്ധ രുടെ ഉൾക്കരൾ നീ തണുപ്പിച്ചതുനിമിത്തം നിൻ സ്നേഹ ത്തിൽ ഞങ്ങൾക്ക് വളരെ സന്തോഷവും ആശ്വാസവും ഉ ണ്ടായി. ആകയാൽ പറക്കുന്നതു നിണക്ക് കല്പിപ്പാൻ ക്രിസ്തു വ നിൽ പ്രാഗത്ഭ്യം ഏറുന്നു; എങ്കിലും ഞാൻ സ്നേഹം നിമിത്തം |