Obrazy na stronie
PDF
ePub

കേട്ടത് എല്ലാം മറ്റുള്ളവക്കും ഉപദേശിപ്പാൻ സമരാകുന്ന വിശ്വ മനുഷ്യരിൽ നിക്ഷേപിക്ക

യേശുക്രിസൻ നല്ല ഭടനായിട്ടു നീ കൂട കഷ്ടപ്പെടുക. • പട ചത്തവന്റെ പ്രസാദത്തിനായി പടയാളികൾ ആരും സംസാര കായ്യങ്ങളിൽ കുടുങ്ങി പോകുന്നില്ലല്ലൊ). പിന്നെ ഒ രുത്തൻ മല്ലു കെട്ടിയാലും ധമ്മപ്രകാരം പോരായിൽ കിരീടം ഈ അണികയില്ല. അധ്വാനിച്ചിട്ടു തന്നെ കൃഷിക്കാരൻ മുമ്പ ഉ ഫലങ്ങളെ അനുഭവിക്കുന്നത് ന്യായം. ഞാൻ പറയുന്നതു ബോധിച്ചു കൊൾക, കത്താവ് സകലത്തിലും നിനക്ക് ബു എ ഡി നകുമല്ലൊ. ദാവിദിന്റെ സന്തതിയിൽനിന്നുള്ള യേശുക്രി സുൻ മരിച്ചവരിൽ നിന്നുണന്നത് എന്റെ സുവിശേഷപ്ര ൻ കാരം ഓത്തുകൊൾക. ആയത് അറിയിക്കുന്നതിൽ ഞാൻ ദു വത്തിക്കാരൻ എന്നപോലെ ബന്ധനത്തോളവും കഷ്ടപ്പെടു മന്നു; ദേവവചനത്തിന്ന് ബന്ധനം ഇല്ല താനും. ആകയാൽ തെരിഞ്ഞെടുത്തവക്കും ക്രിസ്തുയേശുവിലുള്ള രക്ഷ നിത്യ തേജ സ്സോടും കൂട കിട്ടേണ്ടതിന്നു ഞാൻ അവക്കായി സകലവും സ മ ഹിക്കുന്നു. ഈ വാക്കു പ്രമാണം നാം കൂടെ മരിച്ചു എങ്കിൽ മ കൂടെ ജീവിക്കും സഹിക്കുന്നു എങ്കിൽ കൂടെ വാഴും. തള്ളിപ്പറയ മനു ന്നു എങ്കിൽ നമ്മെ അവനും തള്ളിപ്പറയും. വിശ്വസിക്കാതെ

പോയെങ്കിൽ, അവൻ വിശ്വസനായാക്കുന്നു; തന്നെത്താൻ ത കര് ളിപ്പറവാൻ കഴികയില്ലല്ലൊ. ഇവ നീ കർത്താവെ സാക്ഷി

ആക്കി ഓപ്പിക്ക, ഒന്നിന്നും കൊള്ളാത്തതല്ലാതെ, കേൾക്കുന്നവ ൧൫ രെ മറിപ്പാൻ മതിയായ വാട ചൊല്ല്. സത്യവചനത്തെ നേരെ വിഭാഗിച്ചുകൊണ്ടു ലജ്ജ വരാത്ത പ്രവൃത്തിക്കാരനാ യി നിന്നെ തന്നെ ദൈവത്തിന്നു കൊള്ളാകുന്നവനാക്കി നിൽ ത്തുവാൻ ശ്രമിക്ക. ബാഹ്യമായ വൃഥാലാപങ്ങളെ ഒഴിഞ്ഞിരി - , ആ വകക്കാർ ഭക്തികേടിൽ അധികം മുതിന്നു വരും. അവ വ രുടെ വാക്ക് അബ്ദുദവ്യാധി പോലെ തിന്നു തിന്നുമിരിക്കും അവരിൽ ഹുമനയ്യനും ഫിലെതനും സത്യത്തിൽ നിന്നു പിടി പോയിട്ടു പുനരുത്ഥാനം ആയഴിഞ്ഞു എന്നു ചൊല്ലി ചിലത ടെ വിശ്വാസത്തെ കമിഴ്ത്തി കളയുന്നു.

എങ്കിലും ദൈവത്തിന്റെ സ്ഥിരമായ അടിസ്ഥാനം നിലനി

ക്കുന്നു; കത്താവ് തനിക്കുള്ളവരെ അറിഞ്ഞിരിക്കുന്നു എന്നും

വിച്ചുകൊൾക എന്നും ഉള്ളതു തന്നെ അതിന്നു മുദ്ര ആ ന്നു. വലിയ ഭവനത്തിലൊ, പൊൻ വെള്ളികൊണ്ടുള്ള സാമാ പ നങ്ങൾ മാത്രമല്ല, മരവും മണ്ണുംകൊണ്ടുള്ളവയും ഉണ്ടു; ചിലതു മാനത്തിന്നും ചിലത് അപമാനത്തിന്നും തന്നെ. ഈ (അപ് മാനപാത്രങ്ങളോട്) ഒരുവൻ അകന്നു തന്നെത്താൻ വെടിപ്പാ ക്കികൊണ്ടാൽ അവൻ ഉടയവന്നു വിശുദ്ധവും ഉപയോഗ വുമായി നല്ല വേലക്ക് ഒക്കയും ഒരുങ്ങിയ മാനപാത്രമാകും. യൌവനാഭിലാഷങ്ങളെ വിട്ടോടി നീതി വിശ്വാസ സ്നേഹ പ ങ്ങളേയും ശുദ്ധഹൃദയത്തിൽനിന്നു കത്താ വിളിക്കുന്നവർ എ ല്ലാവരോടും സമാധാനത്തെയും പിന്തുടന്നു കൊൾക. സാരമി പ ല്ലാത്ത മൌഢ്യതക്കങ്ങളെ വെറുക്ക; അവ ശാകളെ ജനിപ്പി ക്കുന്നു എന്നറിയുന്നുവല്ലൊ. കർത്താവിൻ ദാസൻ ശം ചെ പര വേണ്ടതല്ല; എല്ലാവരോടും മെരുക്കമുള്ളവനും ഉപദേശശീലനും ദോഷസഹിഷ്ണുവും ആയി വിപരീതക്കാരെയും സൌമ്യതയോ ടെ പഠിപ്പിച്ചു പോരേണ്ടു. പക്ഷെ ദൈവം സത്യപരിജ്ഞാ പ നത്തിന്നായി അവർ മാനസാന്തരം ന്മൊ അവൻ ഇഷ്ടത്തിന്നായി അവർ പിടിപെട്ടു കുടുങ്ങിയ പിശാചിൻ ക് ന ണ്ണിയിൽനിന്നു വേരിട്ടുന്നു വരുമൊ എന്നു വെച്ചത്രെ.

സമയം വരുന്നതിനെ വണ്ണിച്ചു, (2) വിശ്വാസത്തെ മുറുകെപിടിപ്പാൻ, (2) വേദപ്രാമാണ്യത്താലും പ്രബോധിപ്പിച്ചതു. അവസാന ദിവസങ്ങളിൽ ദുഘടസമയങ്ങൾ വന്നണയും ക എന്നറിക മനുഷ്യർ തന്നിഷ്ടക്കാർ, ലോഭികൾ, പൊങ്ങച്ചക്കാ വ ർ, ഗവ്വികൾ, ദൂഷണക്കാർ, പിതാക്കൾക്ക് അവശർ, കൃതർ, അപവിത്രർ, അവത്സലർ, നിയമലംഘികൾ, നുണയർ, അജി ന തേന്ദ്രിയർ, മെരുങ്ങാത്തവർ, ഗുണശേഷികൾ, ദ്രോഹികൾ, ര ധാഷ് മുള്ളവർ, ഡംഭികളുമായി ദേവപ്രിയത്തെക്കാൾ ഭോഗ പ്രിയമേറി. ഭക്തിയുടെ സാരം തള്ളി അതിന്റെ വേഷം ധരി ക്കുന്നവരായും ഇരിക്കും ഇവരെ വിട്ടൊഴിയുക. ഭവനങ്ങളിൽ ന ആണു കടക്കയും പാപങ്ങളെ ചുമന്നു നാനാമോഹങ്ങളാൽ ന

ടത്തപ്പെട്ട് എപ്പോഴും പഠിച്ചിട്ടും ഒരിക്കലും സത്യത്തിന്റെ പരി ജ്ഞാനത്തിൽ വരുവാൻ കഴിയാത്ത, ചപല സ്ത്രീകളെ അടി

[ocr errors]

പ്രാവും മോശയോട് എതിൽ നിന്നപ്രകാരം ത ന്നെ ഇവരും സത്യത്തോടു മറുത്തു നില്ക്കുന്നു; ബുദ്ധിനാ ൯ വിശ്വാസത്തെ തൊട്ടു കൊള്ളാകാത്തവരുമത്രെ. അവർ അ ധികം മുഴുത്തു വരികയില്ല; മേല്പറഞ്ഞവരുടെ ബുദ്ധികേട് എ ല്ലാവക്കും വെളിപ്പെട്ടതുപോലെ ഇവരുടേതും ആകും.

നീയോ എന്റെ ഉപദേശവും നടപ്പും അഭിപ്രായം, വിശ്വാ സം, ദീഘക്ഷമ, സ്നേഹം, ക്ഷാന്തിയും. അന്ത്യോക്യ ഇക്കോ ലാദികളിലുള്ള ഉപദ്രവകഷ്ടാനുഭവങ്ങളും പിന്നു വ ന്നിരിക്കുന്നു; ഓരൊ വിധേന സഹിച്ച സകല ഹിംസകളിൽ മ നിന്നും കത്താവ് എന്നെ ഉദ്ധരിച്ചു പോൽ. എന്നാൽ ക്രിസ്തു യേശുവിൽ ഭക്തിയോടെ ജീവിക്കാൻ മനസ്സുള്ളവക്ക് എല്ലാം ന ഹിംസയും വരും. ദുർജ്ജനങ്ങളും മായാപികളും ഭ്രമിച്ചും ഭ്രമിപ്പിച്ചും മര് കൊണ്ട് അധികം ദോഷത്തിലേക്ക് മാത്രം മുതിരും. നീയോ ഇന്ന വരോടു പഠിച്ചു എന്നു വിചാരിച്ചും ബാല്യം മുതൽ വിശുദ്ധ എഴു ത്തുകളെ അറികകൊണ്ടും പഠിച്ചു ബോധിച്ചതിൽ നിലനി ആയവ ക്രിസ്തുയേശുവിലെ വിശ്വാസത്താൽ നിന്നെ രക്ഷ കനക ജ്ഞാനി ആക്കുവാൻ മതിയാകുന്നു. സകല വേദവാക്യം ദേവശ്വാസീയം ആകയാൽ ഉപദേശത്തിന്നും പ്രാമാണ്യത്തി കന്നും ശാസനത്തിന്നും നീതിയിലെ അഭ്യാസത്തിന്നും. ദേവമ നുഷ്യൻ സകല നല്ല പ്രവൃത്തിക്കും കോപ്പുണ്ടായി തികഞ്ഞ

വനാകുവാനും പ്രയോജനമാകുന്നു.

[ocr errors][ocr errors]

ഞാൻ ദൈവത്തേയും ജീവിക്കുന്നവക്കും മരിച്ചവരും ന്യായം വിധിപ്പാനുള്ള യേശുക്രിസ്തുനേയും അവന്റെ പ്രത പ ക്ഷതയേയും രാജ്യത്തേയും ആണയിട്ട് കല്പിക്കുന്നിതു: വചന ത്തെ ഘോഷിക്ക സമയത്തിലും അസമയത്തിലും അഭിയോ ഗിക്ക, എല്ലാ ദീഘക്ഷമയോടും ഉപദേശത്തോടും ശാസിക്ക ഭ ന ത്സിക്ക പ്രബോധിപ്പിക്ക. കാരണം അവർ സൌഖ്യാപ ശത്തെ പൊറുക്കാതെ ചെവിക്ക് ചൊറിച്ചൽ ഉണ്ടായി താ ഞങ്ങടെ അഭിലാഷ പ്രകാരം ഉപദേഷ്ടാക്കന്മാരെ ഒന്നിച്ചു

സങ്കല്പിതങ്ങളിൽ സഞ്ജിച്ചുപോകുന്ന കാലം വരും. എന്നാൽ നീ സകലത്തിലും നിമ്മദനാക, കഷങ്ങളെ അനുഭവിക്ക, സുവിശേ ഷകന്റെ പ്രവൃത്തിയെ ചെയ്തു; നിന്റെ ശുശ്രൂഷയെ നിറ പടിയായി ഒപ്പിക്ക

ഞാനാകട്ടെ ഇപ്പോൾ തന്നെ (ബലിയായി ഊക്കപ്പെടുന്നു, ന നിയ്യാണകാലവും അണഞ്ഞു. ആ നല്ല അങ്കം ഞാൻ പൊ അത് ഓട്ടത്തെ തികെച്ചു, വിശ്വാസത്തെ കാത്തിരിക്കുന്നു. ഇനി വ നീതിയാകുന്ന കിരീടം എനിക്കായി വെച്ചു കിടക്കുന്നു; ആയതു നീതിയുള്ള ന്യായാധിപതിയായ കർത്താവ് ആ ദിവസത്തിൽ എനിക്ക് നലും; എനിക്കു മാത്രമല്ല; അവന്റെ പ്രത്യക്ഷതയെ സ്നേഹിച്ചിട്ടുള്ള ഏവക്കും കൂടെ.

[ocr errors]

م م

[ocr errors]

വേഗം ഇങ്ങുവരുവാൻ ഉത്സാഹിക്ക; കാരണം ദേമാ ഐഹി സ കം സ്നേഹിച്ചിട്ട് എന്നെ കൈവിട്ടു തെസ്സലനീക്കയിലേക്ക് പു 20 റപ്പെട്ടുപോയി. ക്രൈസ്താൻ ഗലാത്യയിലും രീതൻ ദലായി ക ലും (പോയി) ലൂക്കാ മാത്രം എന്റെ കൂട ഉണ്ടു; മാക്കൻ ഷെക്ക് എനിക്ക് ഉപയോഗിക്കുന്നവൻ ആകയാൽ അവനെ കൂട്ടിക്കൊണ്ടു വരിക. തുടിക്കനെ ഞാൻ എഫേസിലേക്ക് യച്ചിരിക്കുന്നു. ഞാൻ ത്രോവാസിൽ കപ്പന്റെ പക്കൽ വെ മന ച്ചിട്ടു പോന്ന പുതെപ്പിനേയും പുസ്തകങ്ങളേയും വിശേഷാൽ ചമ്മഗ്രന്ഥങ്ങളേയും നീ വരുമ്പോൾ കൊണ്ടുവരിക. കൊല്ലനാ കര യ അലകന്തർ എനിക്ക് വളരെ ദോഷം ചെയ്തു; കാവ് അവന്നു ക്രിയകൾക്ക് തക്കവണ്ണം പകരം ചെയ്യും. അവൻ നമ്മുടെ വചനങ്ങൾക്ക് അത്യന്തം ന്തം മറുത്തു നിന്നത് കൊണ്ടു നീ യും അവനെ സൂക്ഷിക്ക

എന്റെ ഒന്നാം പ്രതത്തരത്തിൽ ഒരുവനും തുണ നിന്നില്ല; എന എല്ലാവരും എന്നെ കൈവിട്ടു (അത് അവക്ക് എണ്ണപ്പെടരു തെ). കത്താവ് മാത്രം എനിക്ക് തുണനിന്നു ഘോഷണം എല ന്നെകൊണ്ട് നിറപടിയായി ഒപ്പിക്കാനും സകല ജാതികളും ഫാനും എന്നെ ശക്തീകരിച്ചു; ഞാൻ സിംഹത്തിന്റെ വാ യിൽനിന്ന് ഉദ്ധരിക്കപ്പെടുകയും ചെയ്തു. സകല ദുഷാമത്തി ക ൽനിന്നും കത്താവ് എന്നെ ഉദ്ധരിച്ചു, തന്റെ സീയരാജ ത്തിൽ ആക്കി രക്ഷിക്കും അവന്നു യുഗയുഗാന്തരങ്ങളോളം തേ ജസ്സുണ്ടാവതാക ആമെൻ.

പ്രിയേയും അക്വിലാവെയും ഒനേസിഭരൻ കുഡുംബ മൻ

ത്തേയും വന്ദിക്ക. എരൻ കൊരിന്തിൽ തന്നെ പാ ത്രോഫിമനെ ഞാൻ മിലെത്തിൽ രോഗിയായി വിട്ടുപോന്നു. പല ശീതകാലത്തിന്നു മുമ്പെ വരുവാൻ ശ്രമിക്ക; യുബുലൻ പുദാ ൻ ലീനൻ ക്ലൌദിയ മുതലായ സഹോദരന്മാർ എല്ലാവരും നി ന്നെ വന്ദിക്കുന്നു. കർത്താവായ യേശു നിന്റെ ആത്മാവോ ടു കൂട ഇരിക്കേണമെ.

കൃപ നിങ്ങളോടു കൂട് ഉണ്ടാതാക

« PoprzedniaDalej »