Obrazy na stronie
PDF
ePub

ആകയാൽ ഇളയവർ വിവാഹം ചെയ്തു. പുത്രസമ്പത്തുണ്ടാക്കി, ക ഭവനം രക്ഷിക്ക; വിരോധിക്ക് അപവാദത്തിന്ന് അവസരം ഒന്നും കൊടുക്കാതെ ഇരിക്ക എന്ന് എന്റെ ഇഷ്ടം. ഇപ്പോൾ തന്നെ ചിലർ സാത്താന്റെ വഴിയായിരിഞ്ഞുപോയല്ലൊ. വി ശ്വാസിക്കൊ, വിശ്വാസിനിക്കൊ, വിധവമാർ ഉണ്ടെങ്കിൽ അ വർ തന്നെ ഇവരുടെ ബുദ്ധിമുട്ടു തീക്കട്ടെ; സഭയോ ഉള്ള വണ്ണം വിധവമാരായിക്ക് അപ്രകാരം തീക്കേണ്ടതിന്ന് ആ ഭാരം

[ocr errors]

നന്നായി വാഴുന്ന മൂപ്പന്മാരെ പ്രത്യേകം വചനത്തിലും ഉമ പദേശത്തിലും അദ്ധ്വാനിക്കുന്നവരെ തന്നെ ഇരട്ടി മാനത്തി ന്നു പാത്രമായി എണ്ണുക. (®മോ. പൽ, ര.) മെതിക്കുന്ന കാള കവ യുടെ വായി കെട്ടരുത് എന്നു വേദവാക്കുണ്ടല്ലൊ, വേലക്കാര ൻ തന്റെ കൂലിക്ക് യോഗ്യൻ ആകുന്നു പോൽ (ല. 20, രണ്ടു മൂന്നു സാക്ഷികൾ മുഖാന്തരമല്ലാതെ, മൂപ്പന്റെ നേരെ മൻ അന്യായം എടുക്കരുതു. പാപം ചെയ്യുന്നവരെ ശേഷമുള്ള ക്കു ഭയത്തിനായി എല്ലാവരുടെ മുമ്പാകെയും ശാസിച്ചു. ഇവ നീ പക്ഷമായി ഒന്നും ചെയ്യാതെ, മുൻവിധി കൂടാതെ പ്രമാണി ച്ചു കൊള്ളണം എന്നു ഞാൻ ദൈവത്തേയും യേശുക്രിസ നേയും തെരിഞ്ഞെടുക്കപ്പെട്ട ദൂതന്മാരേയും സാക്ഷി ആക്കി വെ ച്ചു, നിന്നോടു കല്പിക്കുന്നു. വേഗത്തിൽ കൈകളെ ഒരുത്തനി പ ലും വെക്കരുത് അന്യന്മാരുടെ പാപങ്ങളിൽ അംശക്കാരനാക യും അരുത്'; നിന്നെ തന്നെ നിമ്മലനായ്ക്കാത്തുകൊൾക. ഇനി പ യും കേവലം വെള്ളം കുടിക്കൊല്ലാ; നിന്റെ വയറും കൂടടയു ള്ള ക്ഷീണതകളും വിചാരിച്ച് അല്പം വീഞ്ഞും സേവിക്ക

ചില മനുഷ്യരുടെ പാപങ്ങൾ വെളിവായിക്കിടന്നു, നായ പര വിധിക്കു മുമ്പിടുന്നു ചിലക്ക് അവ പിഞ്ചെല്ലുന്നു; അപ്രകാരം സൽക്രിയകളും (ചിലരിൽ) വെളിവാകുന്നു; വെളിപ്പെടാത്തവ യും ഒളിച്ചിരിപ്പാൻ കഴികയില്ല.

മാസരെ പ്രബോധിപ്പിച്ചു, (സ) ദുരുപദേശവും, (ന. മ) ദ്രവ്യാഗ്രഹവും വി ച്ചു, (കഥ) നിത്യജീവനെ തേടേണ്ടതും

നുകത്തിങ്കീഴിൽ ദാസന്മാരായിരിക്കുന്നവർ ഒക്കെയും ദേവനാമ മ ത്തിന്നും ഉപദേശത്തിന്നും ദൂഷണം വരാതിരിക്കാൻ ഉടയവരെ

2 സകല മാനത്തിന്നും യോഗ്യന്മാർ എന്ന് എണ്ണണ്ടു. വി ശ്വാസികളായ യജമാനന്മാരുള്ളവർ അവരെ സഹോദരന്മാർ എന്നു വെച്ചു തുീകരിക്കരുത് അവരുടെ ഗുണമുള്ള സേവ യെ അനുഭവിക്കുന്നവർ വിശ്വാസികളും ഇഷ്ടന്മാരും ആക കൊണ്ട് അവരെ വിശേഷാൽ സേവിച്ചു കൊം; ഇവ ഉപ ദേശിക്കയും പ്രബോധിപ്പിക്കയും ചെയ്തു.

[

നമ്മുടെ കർത്താവായ യേശുക്രിസൻ സൌഖ്യ വചന ങ്ങളേയും ഭക്തിക്കൊത്ത ഉപദേശത്തേയും വല്ലവനും അനുസ ര് രിയാതെ, അന്യഥാ ഉപദേശിച്ചാൽ അവൻ ഒന്നും അറിയാതെ ച പോയി; തക്കങ്ങളും വാടകളും ആകുന്ന വ്യാധി പിടി ച്ചും ഇരിക്കുന്നു. അവറിൽ അസൂയാ, ശാകൾ, ദൂഷണ ങ്ങൾ, മൂസ്സംശയങ്ങളും ബുദ്ധി നഷ്ടരും സത്യഭ്രഷ്ടരും ആയ മനു ഷ്ഠരുടെ നിത ഉരുസലും ഉത്ഭവിക്കുന്നു അവരോട് അകന്നു നി ആയവർ ഭക്തി അഹോവൃത്തി എന്നു വിചാരിക്കുന്നു. ഈ അലംഭാവത്തോട് കൂടിയ ഭക്തി വലുതായ അഹോവൃത്തി ആ കുന്നുതാനും. ഇഹലോകത്തിലേക്ക് നാം ഒന്നും കൊണ്ടുവന്നി വിട്ടില്ലല്ലൊ, ഏതാനും കൊണ്ടുപോവാനും കഴികയില്ല സ്പഷ്ടം. ഉ ണ്മാനും ഉടുപ്പാനും സാധിച്ചാൽ മതി എന്നു നാം വിചാരിച്ചു. ൻ ധനം വേണം എന്നുള്ളവരോ പരീക്ഷയിലും കണ്ണിയിലും മനു രെ സംഹാരനാശങ്ങളിൽ മുക്കിക്കളയുന്ന പല നിസ്സാര 2 . മോഹങ്ങളിലും വീഴുന്നു. ദ്രവ്യാഗ്രഹം സകല ദോഷത്തിനും മൂലമായിരിക്കുന്നുവല്ലൊ, ഈ വാഞ്ഛകൊണ്ടു ചിലർ വിശ്വാ സത്തെ വിട്ടുഴന്നു ബഹു ദുഃഖങ്ങളാൽ തങ്ങളെ തന്നെ തുളച്ചി

രിക്കുന്നു.

എന്നാൽ ദൈവമനുഷ്യനായുള്ള ഇവ വിട്ടോടി. നീതി, ഭക്തി, വിശ്വാസം, സ്നേഹം, ക്ഷാന്തി, സൌമ്യത എന്നി ക വ പിന്തുടന്നുകൊൾക. വിശ്വാസത്തിന്റെ നല്ല പോർ പൊ രുക; നിത്യജീവനെ പിടിച്ചു കൊൾക; അതിന്നായി നീ വി ക്കപ്പെട്ട് അനേകം സാക്ഷികളുടെ മുമ്പാകെ ആ നല്ല സ്വീ നന്മ കാരം പറഞ്ഞുവല്ലൊ. സർവ്വത്തിന്നും ജീവനെ ജനിപ്പിക്കുന്ന ദൈവത്തിന്നും പൊന്ത പിലാതൻ മുഖേന ആ നല്ല സ്വീക രത്തെ സാക്ഷീകരിച്ച് ക്രിസ്തുയേശുവിനും മുമ്പാകെ ഞാൻ കര നിന്നെ ആജ്ഞാപിക്കുന്നത് എന്തെന്നാൽ: നീ നിഷ്കളങ്കനു

പ്രത്യക്ഷതവരെ കല്പനയെ കാത്തു കൊള്ളണം. ആ പ്രത ക്ഷതയെ) സ്വസമയങ്ങളിൽ കാണിക്കും ധന്യനായ ഏകാ ധിപതിയും രാജാധിരാജാവും കത്താധികത്താവും; ചാകായ താ നെ ഉള്ളവനും അടുത്തു കൂടാത്ത വെളിച്ചത്തിൽ വസിക്കുന്ന വനും മനുഷ്യർ ആരും കാണാത്തവനും കാണ്മാൻ കഴിയാത്ത വനും ആയവന്നു ബഹുമാനവും നിത ബലവും ഉള്ളൂ; ആ

[ocr errors]
[ocr errors]

ഈ യുഗത്തിലെ ധനവാന്മാരോട് ആജ്ഞാപിക്ക; ഞെളി 2 ഞ്ഞു പോകാതെ നിശ്ചയമില്ലാത്ത ധനത്തിൽ അല്ല, നമുക്കു സകലവും ധാരാളമായി അനുഭവിപ്പാൻ തരുന്ന ജീവനുള്ള ദൈ വത്തിന്മേൽ ആശ വെച്ചു. നന്മ ചെയ്തു സൽക്രിയകൾ എ ന്ന സമ്പത്തുണ്ടാക്കി, ദാനശീലവും കൂറായ്മയും പൂണ്ടുംകൊണ്ടു സത്യ ജീവനെ പിടിപ്പാൻ വേണ്ടി ഭാവിയിലേക്ക് തങ്ങൾ മൻ നല്ല അടിസ്ഥാനത്തെ നിക്ഷേപിച്ചു പോരേണം എന്നത്രെ. അല്ലയോ തിമോ ! കള്ള നാമമുള്ള (അധ്യാത്മതാ പ നത്തിന്റെ ബാഹ്യമായ വൃഥാലാപങ്ങളേയും തക്കസൂത്രങ്ങ ളേയും അകററി നിന്ന് ഉപനിധിയെ കാത്തുകൊൾക. ആ ജ്ഞാ നം ചിലർ അവലംബിച്ചു വിശ്വാസത്തിൽ നിന്നു പിഴുകി

പോയി.

കരുണ നിന്നോടുകൂടെ ഇരിക്ക

[merged small][merged small][ocr errors]

Ъ

പൂർവ്വ സ്നേഹസ്മരണം, (m) ദേവലയിൽ, (3) കഷ്ടപ്പെട്ടും ഉത്സാഹിക്കേണ്ടതു, (2) നാനാ വിമാനങ്ങൾ

ദേവേഷ്ടത്താലും ക്രിസ്തുയേശുവിലുള്ള ജീവന്റെ വാഗ്ദത്ത നിമിത്തവും യേശു ക്രിസ്തൻ അപോസ്തലനായ പൌ പ്രിയപുത്രനായ തിമോത്ഥന് (എഴുതുന്നത്) പിതാവായ ദൈ വത്തിൽനിന്നും നമ്മുടെ കത്താവായ യേശുക്രിസ്തുനിൽനിന്നും കരുണ, കനിവു, സമാധാനവും ഉണ്ടാവുതാം.

എന്റെ അപേക്ഷകളിൽ രാവും പകലും ഇടവിടാതെ, നി ന്നെ നണ്ണി, നിന്റെ കണ്ണുനീരുകളെ ഓത്തും ഞാൻ നിന്നെ (പിന്നെയും) കണ്ടു സന്തോഷപൂർണ്ണനാവാൻ വാഞ്ഛിച്ചും ര കൊണ്ടിട്ടു. (ഞാൻ) പുഷ്പന്മാർ മുതൽ ശുദ്ധ മനസ്സാക്ഷിയിൽ @ ഉപാസിക്കുന്ന ദൈവത്തിന്നു സോത്രം ചെയ്യുന്നു. നിന്നിലു . നിർജ വിശ്വാസത്തിന്റെ ഓമ്മയെകൊണ്ടു (ഞാൻ അ ങ്ങിനെ ചെയ്യുന്നു;) ആയത് ആദ്യം നിന്റെ മുത്തച്ചിയായ ലോയിസിലും അമ്മയായ യുനിക്കയിലും അധിവസിച്ചു; നി ന ത്തിലും ഉണ്ടെന്നു ഞാൻ തേറിയിരിക്കുന്നു. അതുകൊണ്ട് എ ൻ ഹസാർപ്പണത്താൽ നിന്നിൽ ഉണ്ടായ ദേവവര (പുതുതായി) ജ്വലിപ്പിക്കേണം എന്നു നിന്നെ ഓപ്പിക്കുന്നു. രുതയുള്ള ആത്മാവെ അല്ലല്ലൊ ശക്തിസ്നേഹസുബോധങ്ങ

അതുകൊണ്ടു നമ്മുടെ കർത്താവിന്റെ സാക്ഷ്യത്തിലും അവ വൻ ബദ്ധനായ ഈ എന്നിലും നാണിക്കാതെ, നീയും സു വിശേഷത്തിനായി ദേവശക്തിയാൽ ആകുംവണ്ണം കൂടെ ക ഷ്ടങ്ങളെ സഹിക്ക്. അവൻ നമ്മെ രക്ഷിച്ചു, വിശുദ്ധ വിളി ൻ കൊണ്ടു വിളിച്ചത് നമ്മുടെ ക്രിയകളിൻപ്രകാരമല്ല; യുഗാദി കാലങ്ങൾക്കു മുമ്പെ ക്രിസ്തുയേശുവിൽ (കല്പിച്ചു)കൊടുത്തതും. ഇപ്പോൾ മരണത്തെ നീക്കി, സുവിശേഷംകൊണ്ടു ജീവനേ 20 യും കേടായ്മയേയും വിളങ്ങിച്ചുള്ള നമ്മുടെ രക്ഷിതാവായ യേശു ക്രിസ്മൻ പ്രത്യക്ഷതയാൽ വെളിവന്നതും ആയ സ്വകരു ണാനിയപ്രകാരം ആകുന്നു. ആ (സുവിശേഷത്തിന്നു മ ഞാൻ ഘോഷകനും അപോസലനും ജാതികളുടെ ഉപദേഷ്ടാ വും ആക്കപ്പെട്ടതിനാൽ ഈ (കഷ്ടത) അനുഭവിക്കുന്നു ലജ്ജി ക്കുന്നില്ല താനും. ഞാൻ ഇന്നവനെ വിശ്വസിച്ചു എന്നറി ഞ്ഞും അവൻ എന്റെ ഉപനിധിയെ ആ ദിവസംവരെ സൂ ക്ഷിപ്പാൻ ശക്തനാകുന്നു എന്നു തേറിയും ഇരിക്കുന്നു.

എങ്കൽനിന്നു കേട്ട സൌഖ്യ വചനങ്ങളുടെ മാതിരിയെ നീ കമ്പ ക്രിസ്തുയേശുവിങ്കലുള്ള വിശ്വാസസ്നേഹങ്ങളിലും ധരിച്ചുകൊ ക. നമ്മിൽ അധിവസിക്കുന്ന വിശുദ്ധാത്മാവ് കൊണ്ട് മര ആ നല്ല ഉപനിധിയെ സൂക്ഷിച്ചുകൊൾക. ഫുഗല്ലൻ ഹ മ്മാനാ മുതലായ ആസ്യക്കാർ എല്ലാം എന്നെ വിട്ടു തിരിഞ്ഞു എന്നു നിണക്ക് അറിയാമല്ലൊ. പലപ്പോഴും എന്നെ തണുപ്പി മ ച്ച നെസിഭരൻ കുഡുംബത്തിന്നു കത്താവ് കനിവു കൊ ടുക്കുമാറാക. അവൻ എന്റെ ചങ്ങലയിൽ നാണിക്കാതെ, രോമ മയിലായ ഉടനെ താല്പത്തോടെ എന്നെ തിരഞ്ഞു കണ്ടെത്തു കയും ചെയ്തു. (കർത്താവ് ആ ദിവസത്തിൽ അവന്നു കത്താ ക വിൻപാൽ കനിവു കണ്ടെത്തുമാറാക്കേണമെ); ശേഷം എ ഫേസിൽ വെച്ച് അവൻ എത്ര ശുശ്രൂഷിച്ചു എന്നു നിന ക്ക് അധികം നല്ലവണ്ണം അറിയാം.

ദേവവേലയിൽ ഉറച്ചും, (1) പോരാടികൊണ്ടും, (കര) വാട ദുരുപദേശവും

നിക്കി പോരേണ്ടതും

എന്നാൽ എന്റെ പുത്ര ക്രിസ്തുയേശുവിലുള്ള കൃപയിൽ ശക

« PoprzedniaDalej »