Obrazy na stronie
PDF
ePub

ആയ രുചി നോക്കിയാണ്, കുടിപ്പാൻ മനസ്സില്ലാഞ്ഞു. പി ന ന്നെ അവനെ ക്രൂശിൽ തറച്ച ശേഷം അവൻ വസ്ത്ര ങ്ങളെ ചീട്ടിട്ടു തങ്ങളിൽ പകുതി ചെയ്തു, എന്റെ വസ്ത്രങ്ങളെ തങ്ങളിൽ പകുത്തു, എൻ പുപ്പിന്മേൽ ചീട്ടിട്ടു കളഞ്ഞു (സങ്കീ. 22, 1.) എന്നു പ്രവാചകൻ മൊഴിഞ്ഞതിന്നു നിവൃത്തി വ അത്തി അവിടെ ഇരുന്നു കൊണ്ട് അവനെ കാത്തു. അവ ന ന്റെ തലക്കു മീതെ ഇവൻ യഹൂദരുടെ രാജാവായ യേശു എന്ന് അവൻ സംഗതിയെ എഴുതി വെച്ചിട്ടുണ്ടായിരുന്നു. രണ്ടു കള്ളന്മാരും ഒരുത്തൻ വലത്തും ഒരുത്തൻ ഇടത്തും അവ വ നോടു കൂടെ ക്രൂശിക്കപ്പെടുകയും ചെയ്തു.

പിന്നെ കടന്നു പോകുന്നവർ തലകളെ കുലുക്കി, അവനെ നൻ ദുഷിച്ചു പറഞ്ഞിതു: ഹൊ മന്ദിരത്തെ അഴിച്ചു മൂന്നു നാളു കൊ ര ണ്ടു പണിയുന്നവനെ! നിന്നെ തന്നെ രക്ഷിക്ക! നീ ദൈവ പുത്രൻ എങ്കിൽ ക്രൂശിൽ നിന്ന് ഇറങ്ങിവാ എന്നതിന്ന് ഒത്തിര വണ്ണം മഹാപുരോഹിതരും ശാസ്ത്രികൾ മൂപ്പന്മാരുമായി പരി ഹസിച്ചു പറഞ്ഞിതു: ഇവൻ മറവരെ രക്ഷിച്ചു, തന്നെ അവ ത്താൻ രക്ഷിപ്പാൻ കഴികയില്ല; അവൻ ഇസ്രയേൽ രാജാ വെങ്കിൽ ഇപ്പോൾ ക്രൂശിൽ നിന്ന് ഇറങ്ങി വരട്ടെ! എന്നാൽ ര നാം അവനിൽ വിശ്വസിക്കും; ഞാൻ ദേവപുത്രൻ എന്നു ചൊല്ലിക്കൊണ്ട് (സങ്കീ. ൨൨, 1.) അവൻ ദൈവത്തിൽ ആ ശ്രയിച്ചുവല്ലൊ; ആയവൻ ഇവനെ ഇഷ്ടിക്കുന്നു എങ്കിൽ ഇപ്പോൾ ഉദ്ധരിക്കട്ടെ! അപ്രകാരം തന്നെ അവനോടു കൂടെ ക്രൂശിക്കപ്പെട്ട കള്ളന്മാരും അവനെ പഴിച്ചു പറഞ്ഞു. ആറാം ര മണി മുതൽ ഒമ്പതാമത് വരെയും ആ ദേശത്തിൽ എങ്ങും ഇ രുട്ടുണ്ടായി. ഏകദേശം ഒമ്പതാം മണിക്കു യേശു: ഏലി, ഏലം, ര ലമാ ശബക്താനി! എന്നു മഹാശബ്ദത്തോടെ വിളിച്ചു; അതു (സങ്കീ. ൨൨, ൩.) എൻ ദൈവമെ! എൻ ദൈവമേ! നീ എന്നെ കൈവിട്ടത് എന്ത് എന്നാകുന്നു. അവിടെ നില്ക്കുന്നവരിൽ ര ചിലർ കേട്ടിട്ട്: ഇവൻ എലീയാവെ വിളിക്കുന്നു എന്നു പറ ഞ്ഞു. ഉടനെ അവരിൽ ഒരുത്തൻ ഒരു പൊങ്ങ് എടുത്തു, കാടി ര കൊണ്ടു നിറച്ചു ഓടമേലാക്കി അവനെ കുടിപ്പിച്ചു. ശേഷി തൻ ച്ചവർ: വിടു, എലീയാ അവനെ രക്ഷിപ്പാൻ വരുന്നുവോ? എന്നു നാം നോക്കട്ടെ! എന്നു പറഞ്ഞു. യേശു പിന്നെയും മക ഹാശബ്ദത്തോടെ കൂക്കി, ആത്മാവെ വിടുകയും ചെയ്തു.

[ocr errors]

അപ്പോൾ ഇതാ മന്ദിരത്തിലെ തിരശ്ശീല മേലോട് അടിയോ ഉവും രണ്ടായി ചീന്തിപ്പോയി, ഭൂമി കുലുങ്ങി, പാറകൾ പിളന്നു; ൨ തറകളും തുറന്നു, നിദ്രപ്രാപിച്ച വിശുദ്ധരുടെ ഉടലുകൾ പലതും ൫൩ ഉണന്നു വരികയും, അവൻ ഉയിർപ്പിൽ പിന്നെ തറകളെ

വിട്ടു, വിശുദ്ധനഗരത്തിൽ പ്രവേശിച്ചു, പലക്കും കാണാകയും ര ചെയ്തു. ശതാധിപനും അവനോടു കൂടെ യേശുവെ കാത്തു നി

ന്നവരും ഭൂകമ്പം മുതലായി സംഭവിച്ചവ കണ്ടിട്ട് : ഇവൻ ദേവപുത്രനായതു സത്യം! എന്നു ചൊല്ലി, ഏററം ഭയപ്പെട്ടു. ഗലീ ലയിൽനിന്നു യേശുവെ ശുശ്രൂഷിച്ചുംകൊണ്ടു പിയെന്ന പ പ ൬ ല സ്ത്രീകളും ദൂരത്തു നോക്കിക്കൊണ്ട്, അവിടെ നിന്നിരുന്നു. അ വരിൽ മഗ്ദലക്കാരത്തി മറിയയും യാക്കോബ് യോസെ എന്ന വരുടെ അമ്മയായ മറിയയും ജബദിപുത്രരുടെ അമ്മയും ഉണ്ടു. സന്ധ്യയായാറെ, അറിമതിക്കാരനായ യോസെഫ് എന്ന ഒരു ധനവാൻ താനും യേശുവിന്നു ശിഷ്യനാകയാൽ വന്നു, പിലാതനെ ചെന്നു കണ്ടു, യേശുവിന്റെ ഉടൽ ചോദിച്ചപ്പോ വാൾ, പിലാതൻ ശവം ഏല്പിച്ചു കൊടുക്കാൻ കല്പിച്ചു. യോസെ എൻ ഫും ഉടൽ എടുത്തു, ശുദ്ധശീലകളെ ചുററി, താൻ മുമ്പ തനിക്ക് പാറയിൽ വെട്ടിച്ചൊരു പുതു കല്ലറയിൽ സ്ഥാപിച്ച്, അറയുടെ ആ വാതിക്ക് വലിയ കല്ല് ഉരുട്ടിവെച്ചിട്ടു പോകയും ചെയ്തു. അ വിടെ കുഴിക്ക് എതിരെ മഗ്ദലക്കാരത്തി മറിയയും, മറെറ മറിയ യും ഇരുന്നിരിക്കുന്നു.

றாஉ

വെള്ളിയാക്കു പിറേദിവസം മഹാപുരോഹിതരും പറ ഈ ശരും പിലാതൻ അടുക്കെ വന്നു കൂടി പറഞ്ഞിതു: കർത്താവെ! ആ ചതിയൻ ജീവനോടിരിക്കുമ്പോൾ തന്നെ മൂന്നു നാളിലകം ഞാൻ ഉണന്നു വരുന്നു എന്നു പറഞ്ഞ പ്രകാരം ഞങ്ങൾ ഓർമ്മ ആര് വന്നു. അതുകൊണ്ട് അവന്റെ ശിഷ്യന്മാർ വന്ന അവനെ മോഷ്ടിച്ച് അവൻ മരിച്ചവരിൽനിന്ന് ഉണന്നു വന്നു എന്നു ജനത്തോടു പറഞ്ഞാൽ, ഒടുക്കത്തെ ചതി മുമ്പിലേത്തതിനെ ക്കാൾ വിഷമമായിതീരും, എന്നു വരാതിരിക്കേണ്ടതിന്നു മൂന്നാം ൬൫ നാൾ വരെ കുഴിയെ ഉറപ്പാക്കി വെപ്പാൻ കല്പിച്ചു. അവരോ ടു പിലാതൻ നിങ്ങൾ കാവൽകൂട്ടം ഉണ്ടാക പോവിൻ അറിയു ആന നടത്തോളം ഉറപ്പു വരുത്തുവിൻ! എന്നു പറഞ്ഞു. അവരും ചെന്നു, കല്ലിന്നു മുദ്രയിട്ടു, കുഴിയെ കാവട്ടം കൊണ്ട് ഉറപ്പാക്കു

യേശുവിന്റെ പുനരുത്ഥാനം (മാ. . . പര. കൊ. 10.), (2) കാവലാ രെ പഠിപ്പിച്ച ഉപായം, (൧൬) ശീലയിൽ പ്രത്യക്ഷതയും അന്തപ്രബോധനയും. ശബ്ദത്തിന്ന് അനന്തരം ഒന്നാം ആഴ്ച വെക്കുമ്പോൾ ക തന്നെ, മഗ്ദലക്കാരത്തി മറിയയും മറെറ മറിയയും കല്ലറയെ കാ ഞാൻ വന്നു. അന്നു ഇതാ വലിയ ഭൂകമ്പം ഉണ്ടായി; കാ വിൻറെ ദൂതൻ സ്വത്തിൽനിന്ന് ഇറങ്ങി വന്നു, കല്ലിനെ ഉരു ട്ടി നീക്കി, അതിന്മേൽ ഇരുന്നിരുന്നു. അവന്റെ കാഴ്ച മിന്ന ന അവൻറ ഹിമം പോലെ വെളുത്തതും ത ാത്തതും ന്നെ കാവല്ക്കാർ അവങ്കലെഭയം നിമിത്തം കുലുങ്ങി മരിച്ചവര രെ പോലെ ആയി. ദൂതർ സ്ത്രീകളോടു പറഞ്ഞു തുടങ്ങിയതു: നിങ്ങൾ ഭയപ്പെടേണ്ടാ; ക്രൂശിക്കപ്പെട്ട യേശുവിനെ നിങ്ങൾ അന്വേഷിക്കുന്നു എന്നറിയുന്നു സത്യം. അവൻ ഇവിടെ ആ ഇല്ല; താൻ പറഞ്ഞ പ്രകാരം ഉണന്നു വന്നവനത്രെ. അല്ല യോ വന്നു കർത്താവ് കിടന്ന സ്ഥലം കാമിൻ! ഇനി വേഗം ചെന്ന് അവൻ മരിച്ചവരിൽനിന്ന് ഉണുന്ന പ്രകാരം അവ ൻറ ശിഷ്യന്മാരോടു പറവിൻ; ഇതാ അവൻ നിങ്ങൾ മുമ്പ ഗലീലെക്കു പോകുന്നു, അവിടെ അവനെ കാണും, കണ്ടാലും ഞാൻ നിങ്ങളോടു പറഞ്ഞു. എന്നാറെ, അവർ ഭയത്തോടും, മ വ ഹാസന്തോഷത്തോടും കൂടി കുഴിയെ വിരഞ്ഞു വിട്ട്, അവൻറ ശിഷ്യന്മാക്ക് അറിയിപ്പാൻ ഓടിപ്പോയി. (അവന്റെ ശിഷ്യന്മാ ക്ക് അറിയിപ്പാൻ ചെല്ലുമ്പോൾ) കണ്ടാലും യേശു

എതിരേറ്റു: വാഴുവിൻ! എന്നു പറഞ്ഞു. അവരും അടുത്തു വന്ന് അവൻ കാലുകളെ പിടിച്ച്, അവനെ കുമ്പിട്ടു. അപ്പോൾ 20 യേശു അവരോടു: ഭയപ്പെടായിൻ ചെന്ന് എന്റെ സഹോ ദരന്മാരോടു, ഗലീലെക്ക് പോവാൻ അറിയിപ്പിൻ; അവിടെ അവർ എന്നെ കാണും എന്നു പറയുന്നു.

അവർ പോകുമ്പോൾ, കാവലട്ടത്തിൽ ചിലർ ഇതാ നഗ മ രത്തിൽ വന്ന്, ഉണ്ടായത് എല്ലാം മഹാപുരോഹിതരോടു ബോ ധിപ്പിച്ചു. ആയവർ മൂപ്പരുമായി ഒന്നിച്ചു കൂടി നിരൂപിച്ചുകൊ ക ണ്ടു, സേവിക്ക് ആവോളം പണം കൊടുത്തു പറഞ്ഞിതു: മന

ഴിയുടെ സന്നിധാനത്തിൽ ഉണർത്തിച്ചു എങ്കിലൊ, ഞങ്ങൾ അ കവനെ സമ്മതിപ്പിച്ചു, നിങ്ങളെ ഖേദമില്ലാതാക്കും. എന്നാറെ അ വർ പണം വാങ്ങി ഉപദേശപ്രകാരം ചെയ്തു; ഈ വാക്ക് ഇ ന്നു വരെ യഹൂദരിൽ പരന്നു നടക്കയും ചെയ്തു.

[ocr errors]

പിന്നെ പതിനൊന്നു ശിഷ്യന്മാർ ഗലീലയിൽ യേശു അ ക വ നിയമിച്ച മലക്ക് യാത്രയായി. അവനെ കണ്ടാറെ, അ ക വനെ കുമ്പിട്ടു, ചിലർ ശങ്കിച്ചു നിന്നു. യേശുവൊ അവരോട് അണഞ്ഞു അരുളിച്ചെയിതു സ്വത്തിലും ഭൂമിയിലും സകല മൻ അധികാരവും എനിക്ക് നല്കപ്പെട്ടിരിക്കുന്നു. (ആകയാൽ) നി ങ്ങൾ പുറപ്പെട്ടു, പിതാപുത്രൻ വിശുദ്ധാത്മാവ് എന്നീനാമത്തി 20 ലേക്ക് സ്നാനം ഏല്പിച്ചും, ഞാൻ നിങ്ങളോടു കല്പിച്ചവ ഒക്കയും, സൂക്ഷിപ്പാന്തക്കവണ്ണം ഉപദേശിച്ചും, ഇങ്ങിനെ സകല ജാ തികളെയും ശിഷ്യരാക്കികൊടിൻ, ഞാനൊ ഇതാ യുഗസമാ പിയോളം എല്ലാനാളും നിങ്ങളോടു കൂടെ ഉണ്ടു. (ആമെൻ.

THE

Gospel of Mark

മാക്കൻ എഴുതിയ

യോഹനാൻ സ്നാപകനും, (ൻ) യേശുവിൻ സ്നാനവും പരീക്ഷയും (മത്താ. 1. . . . . . (മ) യേശു ഉപദേശിച്ചു നാലു ശിഷ്യരെ വിളിച്ചത് (മാ. അ.), (എം) കഫ്ഫ്രമിലെ ഭൂതഗ്രസ്തൻ (ലൂ. ര.), (ൻ) ശിമോൻ അമ്മായി മുത ലായവ സൌഖ്യവും, (അ) കുഷ്ടരോഗിക്കു ശുദ്ധിയും വന്നതു (മത്താ. . . . . ദേവപുത്രനായ യേശുക്രിസ്തു സുവിശേഷത്തിന്ന് ആ ക രംഭം (ആവിതു.) (മല. ൩, 2) കണ്ടാലും നിണക്കു വഴിയെ യ പ ഥാസ്ഥാനത്താക്കുവാനുള്ള എന്റെ ദൂതനെ ഞാൻ അയ ന്നുണ്ട് എന്നും, യശ. രം, ൩.) മരുഭൂമിയിൽ കൂക്കുന്നവൻ ന ശബ്ദമാവിത് : കർത്താവിന്റെ വഴിയെ നിരത്തി, അവൻറ പാതകളെ നേരെ ആക്കുവിൻ എന്നും യശയ്യ പ്രവാചകനിൽ എഴുതിയിരിക്കുന്ന പ്രകാരം, യോഹന്നാൻ മരുഭൂമിയിൽ സ്നാ ര നം ഏല്പിച്ചും പാപമോചനത്തിനായുള്ള മാനസാന്തരസ്നാന ആ ഘോഷിച്ചും കൊണ്ടിരുന്നു. അവൻ അടുക്കെ യഹൂദ ദേശം ഒക്കയും യരുശലേമിരും യാത്രയായി, എല്ലാവരും തങ്ങളു ടെ പാപങ്ങളെ ഏറ്റുപറഞ്ഞു: യൻ നദിയിൽ അവനാൽ സ്നാ നപ്പെടുകയും ചെയ്തു. യോഹനാണാ ഒട്ടകരോമവും അരെക്കു തൊൽവാറും ധരിച്ചു, തുള്ളനും കാട്ടുതേനും തിന്നും കൊണ്ടിരുന്നു. എന്നെക്കാൾ ഊക്കേറിയവൻ എന്റെ പിന്നാലെ വരുന്നു; അവൻ ചെരിപ്പുകളുടെ വാറ്റു കുനിഞ്ഞ് അഴിപ്പാൻ ഞാൻ

« PoprzedniaDalej »