'b d മ്പ ക. അ ദ്ധാ യം. യേശുവിന്റെ വംശാവലി, (കവ) വിശുദ്ധ അവതാരം. അബ്രഹാമിൻറ പുത്രനായ ദാവിദിൻപുത്രനാകുന്ന യേശു ക്രിസുൻറ ഉല്പത്തി പുസുകം. അബ്രഹാം ഇാക്കെ ജനിപ്പിച്ചു; ഇാക്ക് യാക്കൊ ബെ ജനിപ്പിച്ചു; യാക്കൊബ് യഹൂദാവെയും അവൻറെ സ ഹോദരരെയും ജനിപ്പിച്ചു; യഹൂദാ താമാരിൽ ഫെരെച് ജെര ഹ് എന്നവരെ ജനിപ്പിച്ചു; ഫെരച് ഹൊനെ ജനിപ്പി ച്ചു; ഹൊൻ രാമെ ജനിപ്പിച്ചു; രാം അമ്മിനദാബെ ജനി പ്പിച്ചു; അമ്മിനദാബ് നഹശ്ശാനെ ജനിപ്പിച്ചു; നഹശ്ശാൻ സലൊനെ ജനിപ്പിച്ചു; സലൊൻ രാഹബിൽ ബൊവജെ ജനിപ്പിച്ചു; ബൊവ് രൂഥിൽ ഒബെലെ ജനിപ്പിച്ചു; ഒബൈദ് ഇശായെ ജനിപ്പിച്ചു; ഇശായി ദാവിദ് രാജാവിനെ ജനിപ്പി ച്ചു. ദാവിദ് രാജാവ് ഉറിയ്യാവിൻ ഭായ്യയിൽനിന്നു ശലൊമൊ ശലൊമൊ രഹബാമെ ജനിപ്പിച്ചു; രഹ ബാം അബിയ്യാവെ ജനിപ്പിച്ചു; അബിയ്യാവ് ആസാ ജനിപ്പിച്ചു; ആസാ യോശഫാത്ത ജനിപ്പിച്ചു; യൊശഫാ ത്ത് യൊരാളെ ജനിപ്പിച്ചു; യൊരാം ഉജ്ജിയാവെ ജനിപ്പിച്ചു; ഉജ്ജിയ്യാ യോഥാമെ ജനിപ്പിച്ചു; യോഥാം ആഹാജെ ജനിപ്പി ൻ ച്ചു; ആഹാജ് ഹിജക്കിയ്യാവെ ജനിപ്പിച്ചു; ഹിജക്കിയ്യാ മറ്റു മാ യെ ജനിപ്പിച്ചു; മനശ്ശ ആമാനെ ജനിപ്പിച്ചു; ആമൊൻ യൊശിയ്യാവെ ജനിപ്പിച്ചു; യൊശിയ്യാ യകൊയ്യാവെയും അവ ക വെ ജനിപ്പിച്ചു; 9 3 a 1 ൻറ സഹോദരരെ യും ബാബൈൽ പ്രവാസകാലത്തിൽ ജ വ നിപ്പിച്ചു. ബാബൈൽ പ്രവാസത്തിൽ പിന്നെ യായാ ശയലിയെലെ ജനിപ്പിച്ചു; ശയലിയെൽ ജരുബാബലെ കന്മ ജനിപ്പിച്ചു; അരുബാബൽ അബ്രിഫുദെ ജനിപ്പിച്ചു; അബി ഹൂദ് എലക്കീമെ ജനിപ്പിച്ചു; എല, ക്കീം ആജാരെ ജനിപ്പി മര ച്ചു: ആഞ്ജാർ ചാമൊക്കെ ജനിപ്പിച്ചു; ചാരൊക്ക യാമീണ ജ ൽ നിപ്പിച്ചു; യാമീൻ എലിഹുടെ ജനിപ്പിച്ചു; എലിഫൂദ് എലാ ക ജാരെ ജനിപ്പിച്ചു; എലാജാർ മത്താനെ ജനിപ്പിച്ചു; മത്താൻ യാക്കൊബെ ജനിപ്പിച്ചു; യാക്കൊബ് യൊസെഫെ ജനിപ്പി റകൾ പതിനാലുമത്രെ. കവ യേശുക്രിസൂൻറ ഉല്പാദനമൊ ഇവ്വണ്ണമായതു: അവ ൻറ അമ്മയായ മറിയ യോസഫിന്നു വിവാഹം നിശ്ചയി ക്കപ്പെട്ട ശേഷം അവർ കൂടി വരും മുമ്പ് വിശുദ്ധാത്മാവിൽ കൻ നിന്നു ഗഭിണിയായതു കാണായി. അവളുടെ ഭർത്താവായ യൊസെഫ് നീതിമാനും അവൾക്കു ലോകാപവാദം വരുത്തു വാൻ മനസ്സില്ലാത്തവനും ആകയാൽ, അവളെ ഗൂഢമായി ഉ പം പേക്ഷിപ്പാൻ ഭാവിച്ചു. ഇങ്ങിനെ നിനക്കുമ്പോൾ ഇതാ കത്താവിൻ ദൂതൻ അവനു സ്വപ്നത്തിൽ പ്രത്യക്ഷനായി പ റഞ്ഞിതു: ദാവിദപുത്രനായ യൊസെഫെ! നിൻറ ഭായ്യയായ മറിയയെ ചേർത്തുകൊൾവാൻഭയപ്പെടെണ്ട കാരണം അവളിൽ - ഉല്പാദി തമായ വിശുദ്ധാത്മാവിൽ നിന്നാകുന്നു; അവൾ പുത നെ പ്രസവിക്കും ആയവൻ സ്വജനത്തെ അവരുടെ പാപ ആളിൽനിന്നു രക്ഷിപ്പതാകകൊണ്ടു അവനു (യഹൊവ രക്ഷ) പ യേശുവെന്ന പേർ വിളിക്ക. (യശ. ഉ, മര.) കണ്ടാലും കക ഗഭിണിയായി പുത്രനെ പ്രസവിക്കും അവനു ദൈവം നമ്മോ ടു കൂടെ എന്നത്ഥമുള്ള ഇമ്മാനുവെൽ എന്ന പേർ വിളിക്കും. പന്മ എന്നു കത്താവ് പ്രവാചകനെ കൊണ്ടു മൊഴിഞ്ഞതു നിപ്പ ര ത്തിയാവാൻ ഇത് ഒക്കയും സംഭവിച്ചു. എന്നാറെ യൊസൈ ഫ് നിദാണെന്നു കത്താവിൻ ദൂതൻ നിയോഗിച്ച പ്രകാരം ചെയ്തു, സ്വഭായ്യയെ ചേർത്തുകൊണ്ടു: അവൾ ആദ്യജാതനാ പ യ തൻറെ മകനെ പ്രസവിക്കും വരെ (യൊസെഫ്) അവളെ അറിയാതെ നിന്നു, അവനു യേശു എന്ന പേർ വിളിക്കയും കമ്പ ചെയ്തു. 'b p ന്ന പ. അദ്ധ്യായം. മാഗാർ യേശുവെ ചെന്നു വരിച്ചതും, (കമ്പ) ഹെരോദാവിൻറെ ഹിംസ പഴുതി ലായതും. രാദാ രാജാവിൻറെ നാളുകളിൽ യേശു യഹൂദയിലെ ബെഹമിൽ വെച്ചു ജനിച്ചപ്പൊൾ- ഇതാ കിഴക്കുനിന്നു മാഗർ യരുശലെമിൽ എത്തി പറഞ്ഞു: യഹൂദരുടെ രാജാവാ യി പിറന്നവൻ എവിടെ? ഞങ്ങളല്ലൊ അവൻറ നക്ഷത്രം ഉദിച്ചു കണ്ടിട്ട് അവനെ കുമ്പിടുവാൻ വന്നു. എന്നതു ഹെരൊ ദാ രാജാവ് കേട്ട സകല, യരുശലെമുമായി കലങ്ങിപ്പോയി. ജ നത്തിൻറ മഹാപുരോഹിതരെയും ശാസ്ത്രികളെയും എല്ലാം വരു ത്തി കൂട്ടി ക്രിസൂൻ എവിടെ ജനിക്കുന്നു എന്ന് അവരൊടു ചോദിച്ചു. ആയവരും അവനൊടു പറഞ്ഞു യഹൂദയിലെ ബെ ഹമിൽ തന്നെ (മിക. 6, 2 -- മ.) യഹൂദാദേശത്തിലെ ബെഞ്ഞഹമായുള്ളാവെ! എല്ലാ യഹൂദാതലക ളിലും നീ ഒട്ടും ചെറുതായതല്ല; എൻറ ജനമാകുന്ന ഇസ്രയേലെ മേപ്പാനു ള്ള തലവൻ നിങ്കൽനിന്നു പുറപ്പെട്ടു വരുമല്ലോ എന്നു പ്രവാ ചകനെക്കൊണ്ട് എഴുതിക്കിടക്കുന്നുപോൽ. എന്നാറെ ഹെരൊ ദാവ് മാഗരെ രഹസ്യമായി വിളിച്ചു നക്ഷത്രം തോന്നിയ കാല ത്ത ആരാഞ്ഞറിഞ്ഞു; അവരെ ബെഹമിലേക്ക് അയ വ ച്ചു പറഞ്ഞു: നിങ്ങൾ ചെന്നു കുത്തനെ സൂക്ഷ്മമായി ആരാ ഞ്ഞു കൊണിൻ, കണ്ടാൽ ഉടനെ അവനെ ഞാനും ചെന്നു കു മ്പിടണ്ടതിന്നു എന്നെ അറിയിപ്പിൻ. ഇങ്ങിനെ രാജാവ് പറ ഞ്ഞു കേട്ട് അവർ യാത്രയായാറെ ഇതാ ഉദയത്തിൽ കണ്ട ന ക്ഷത്രം അവക്കു മുമ്പിൽ (കാനായി കുഞ്ഞൻ ഇരിക്കുന്നതി ൻ മേലൂാഗത്തു നിക്കുവോളം നടന്നു പോന്നു. നക്ഷത്ര ത്തെ കണ്ടിട്ട് അവർ ഏററം മഹാസന്തോഷം സന്തോഷിച്ചു. ആ വീട്ടിൽ ചെന്നു കുഞ്ഞിനെ അമ്മയായ മറിയയോടും കൂടി ക കണ്ട് അവനെ കുമ്പിട്ടു വീണു തങ്ങളുടെ നിക്ഷേപ (പാത്ര) ങ്ങളെ തുറന്ന അവനു പൊന്നും കുന്തുരുക്കവും കണ്ടിവെണ്ണയും 9 ൻ ക കാഴ്ച വെക്കുകയും ചെയ്തു. പിന്നെ ഹെരോദാവിൻ അടുക്ക മടങ്ങി പോകരുത് എന്നു സ്വപ്നത്തിൽ അരുളപ്പാട് ഉണ്ടായി ട്ട്, അവർ വേറെ വഴിയായി സ്വദേശത്തേക്കു യാത്രയാകയും ചെയ്തു. അവർ പോയ ശേഷം ഇതാ കത്താവിൻ ദൂതൻ സ്വപ്ന ത്തിൽ യോസഫിനു കാണായി പറയുന്നു: നീ എഴുനീറ കു ഞ്ഞനെയും അവൻറെ അമ്മയേയും കൂട്ടിക്കൊണ്ടു മിസ്രയി ലെക്ക് മണ്ടി പോയി, ഞാൻ നിനക്കു ചൊല്ലം വരെ അവി ടെ പാക്കുക; കാരണം ഹെരോദാ കുഞ്ഞനെ മുടിക്കണം എന്ന ം വെച്ച് അന്വേഷിപ്പാൻ അടുത്തിരിക്കുന്നു. അവനും എഴുനീ റര കുഞ്ഞനെയും അമ്മയേയും രാത്രിയിൽ തന്നെ ചോ ണ്ടു മിസ്രയിലേക്ക് വാങ്ങി ചെന്നു, ഹെരോദാ തീന്ന് പോവോ d ഉം അവിടെ പാൽ. (ഹൊശ. ഇക, ക.) മിസ്രയിൽനിന്നു എന പാത്തു കനെ വിളിച്ചു വരുത്തി) എന്നു പ്രവാചകനെ കൊണ്ടു ക മന്ന ത്താവ് മൊഴിഞ്ഞതു നിവൃത്തിയാവാൻ തന്നെ. പിന്നെ ഹെ രോദാ മാഗർ തന്നെ തോല്പിച്ച പ്രകാരം കണ്ടു വളരെ കോപി ച്ചു, മാഗരോട് ആരാഞ്ഞു ബോധിച്ച കാലം പോലെ രണ്ടു വയസ്സും താഴയും ഉള്ള കിടാക്കളെ ഒക്കയും ബെഹമിലും ആ പ്രദേശത്തിലും എല്ലാം ആളയച്ചു കൊല്ലിക്കയും ചെയ്തു. മ രാമയിൽ ഒരു ശബ്ദം കേളായി വിലാപവും കരച്ചിലും വലിയ മുറവിളിയും തന്നെ രാഹുൽ തന്റെ മക്കളെ ചൊല്ലി കരഞ്ഞു അവർ ഇല്ലായ്മയാൽ ആശ്വാസം കൈക്കൊള്ളാൻ മനസ്സില്ലാ തെ നിന്നു എന്നു വിറമിയ്യാ പ്രവാചകൻ മുഖേന (ന്മം, മൻ oൺ.) മൊഴിഞ്ഞത് അന്നു നിവൃത്തിയായി. ഹെരോദാ കഴിഞ്ഞ പ്പോഴൊ ഇതാ കത്താവിൻ ദൂതൻ മിസ്രയിൽ വെച്ച് യോസ പം ഫിനു സ്വപ്നത്തിൽ കാണായി: നീ എഴുനീറ കുഞ്ഞിനെയും അവൻറെ അമ്മയെയും കൂട്ടിക്കൊണ്ട് ഇസ്രയേൽ ദേശത്ത ക്കു യാത്രയാക കുഞ്ഞൻറ പ്രാണനെ അന്വേഷിക്കുന്നവർ പം മരിച്ചു സത്യം എന്നു പറയുന്നു. അവനും എഴുനീറര കുഞ്ഞ നെയും അവൻറെ അമ്മയേയും കൂട്ടിക്കൊണ്ട് ഇസ്രയേൽ ദേ പ ശത്തിൽ വന്നു. യഹൂദയിൽ അഹ ലാവ് പിതാവായ ഹെ രോദാവിൻറസ്ഥാനത്തിൽ വാഴുന്നതു കേട്ടിട്ട് അവിടെ പോവാ ൻ ഭയപ്പെട്ടു; സ്വപ്നത്തിൽ അരുളപ്പാട് ഉണ്ടായിട്ടുഗലീലാദിക്ക പന കളിൽ മാറി പോയി. നചറത്ത് എന്ന ഊരിൽ ചെന്നു പാത്തു, |