Obrazy na stronie
PDF
ePub
[merged small][merged small][merged small][ocr errors][ocr errors][merged small][merged small][merged small][merged small][merged small][merged small][ocr errors][ocr errors][ocr errors][merged small][merged small][merged small][ocr errors]

THE

Gospel of Matthew

മത്തായി എഴുതിയ

യേശുവിന്റെ വംശാവലി, (2) വിശുദ്ധ അവതാരം.

അബ്രഹാമിന്റെ പുത്രനായ ദാവിദിന പുത്രനാകുന്ന യേശു ക്രിസ്തു ഉല്പത്തി പുസ്തകം.

૧.

അബ്രഹാം ഇാക്കെ ജനിപ്പിച്ചു; ഇാക്ക് യാക്കൊ ബെ ജനിപ്പിച്ചു; യാക്കൊബ് യഹൂദാവെയും അവന്റെ സ ഹോദരരെയും ജനിപ്പിച്ചു; യഹൂദാ താമാരിൽ ഫെരെന്ന് ജെര ഹ് എന്നവരെ ജനിപ്പിച്ചു; ഫെര് ഹൊനെ ജനിപ്പി ച്ചു; ഹൊൻ രാമെ ജനിപ്പിച്ചു; രാം അമ്മിനദാബെ ജനി പ്പിച്ചു; അമ്മിനദാബ് നഹശ്ശാനെ ജനിപ്പിച്ചു; നഹയൊൻ സല്മാനെ ജനിപ്പിച്ചു; സല്മാൻ രാഹബിൽ ബൊവ ജനിപ്പിച്ചു; ബൊവ് രൂഥിൽ ഒരെ ജനിപ്പിച്ചു; ഒബൈദ് ഇശായെ ജനിപ്പിച്ചു; ഇശായി ദാവിദ് രാജാവിനെ ജനിപ്പി ച്ചു. ദാവിദ് രാജാവ് ഉറിയ്യാവിന്റെ ഭായ്യയിൽനിന്നു ശലൊമൊ വെ ജനിപ്പിച്ചു; ശലൊമൊ രഹണാതെ ജനിപ്പിച്ചു; രഹ വാം അബിയാവെ ജനിപ്പിച്ചു; അബിയ്യാവ് ആസാ ജനിപ്പിച്ചു; ആസാ യൊശത്തെ ജനിപ്പിച്ചു; യൊശഫാ ത്ത് യൊരാമെ ജനിപ്പിച്ചു; യൊരാം ഉജ്ജിയാവെ ജനിപ്പിച്ചു; ഉജ്ജിയ്യാ യോഥാമെ ജനിപ്പിച്ചു; യാഥാം ആഹാഴെ ജനിപ്പി ച്ചു; ആഹാജ് ഹിക്കിയാവെ ജനിപ്പിച്ചു; ഹിജക്കിയ്യാ മനം മാ യെ ജനിപ്പിച്ചു; മനശ്ശെ ആമൊനെ ജനിപ്പിച്ചു; ആമൊൻ യോശിയാവെ ജനിപ്പിച്ചു; യോശിയ്യാ യകൊനായും അവ ക

[ocr errors]

ൻറ സഹോദരരെയും ബാബെൽ പ്രവാസകാലത്തിൽ ജ നിപ്പിച്ചു. ബാബെൽ പ്രവാസത്തിൽ പിന്നെ യാനാ ശയലിയെലെ ജനിപ്പിച്ചു; ശയല്ലിയെൽ ജരുബാബല ജനിപ്പിച്ചു; ജരുബാബർ അബിദെ ജനിപ്പിച്ചു; അബി ഹൂദ് എല്പിക്കിലെ ജനിപ്പിച്ചു; എലക്കീം ആാരെ ജനിപ്പി മിച്ചു; ആഞ്ജാർ ചാമൊക്കെ ജനിപ്പിച്ചു; ചാരൊക യാകീനെ ജ ൧൫ നിപ്പിച്ചു; യാകീൻ എലിദെ ജനിപ്പിച്ചു; എലിഫ്രൂദ് എലാ ൧൬ ജാരെ ജനിപ്പിച്ചു; എലാജാർ മത്താനെ ജനിപ്പിച്ചു; മത്താൻ യാക്കൊബെ ജനിപ്പിച്ചു; യാക്കൊബ് യൊസെഫെ ജനിപ്പി ച്ചു; ക്രിസൻ (അഭിഷിക്തൻ) എന്നുള്ള യേശു ജനിച്ചു വന്ന മറിയെക്ക് അവൻ തന്നെ ഭർത്താവ്. അബ്രഹാം മുതൽ ദാവി ദ് വരെയുള്ള തലമുറകൾ ഒക്കയും പതിനാലു തലമുറകൾ ആക ന്നു; ദാവിദ് മുതൽ ബാബെൽ പ്രവാസത്തോളവും തലമുറകൾ പതിനാലും; ബാബെൽ പ്രവാസം മുതൽ ക്രിസ്തനോളം തലമു റകൾ പതിനാലുമത്രെ.

യേശുക്രിസന്റെ ഉല്പാദനമൊ ഇവ്വണ്ണമായതു: അവ ൻറ അമ്മയായ മറിയ യൊസെഫിന്നു വിവാഹം നിശ്ചയി ക്കപ്പെട്ട ശേഷം അവർ കൂടി വരും മുമ്പെ വിശുദ്ധാത്മാവിൽ മൻ നിന്നു ഗഭിണിയായതു കാണായി. അവളുടെ ഭർത്താവായ

യൊസെഫ് നീതിമാനും അവൾക്കു ലോകാപവാദം വരുത്തു

വാൻ മനസ്സില്ലാത്തവനും ആകയാൽ, അവളെ ഗ്രഢമായി ഉ 2. പേക്ഷിപ്പാൻ ഭാവിച്ചു. ഇങ്ങിനെ നിനെക്കുമ്പൊൾ ഇതാ കർത്താവിൻ ദൂതൻ അവനു സ്വപ്നത്തിൽ പ്രത്യക്ഷനായി റഞ്ഞിതു: ദാവിദപുത്രനായ യൊസെഫെ! നിന്റെ ഭാഷയായ മറിയയെ ചേർത്തുകൊൾവാൻ ഭയപ്പെടെണ്ട കാരണം അവളിൽ - ഉല്പാദിതമായ വിശുദ്ധാത്മാവിൽ നിന്നാകുന്നു; അവൾ പുത്ര നെ പ്രസവിക്കും ആയവൻ സ്വജനത്തെ അവരുടെ പാപ ങ്ങളിൽനിന്നു രക്ഷിപ്പതാകകൊണ്ടു അവനു (യഹൊവ രക്ഷ ൨൨ യേശുവെന്ന പേർ വിളിച്ചു. (യശ. ഉ, മ.) കണ്ടാലും കനക ഗഭിണിയായി പുത്രനെ പ്രസവിക്കും അവനു ദൈവം നമ്മോ ടു കൂടെ എന്നത്ഥമുള്ള ഇമ്മാനുവെൽ എന്ന പേർ വിളിക്കും. പമ്പ എന്നു കാവ് പ്രവാചകനെ കൊണ്ടു മൊഴിഞ്ഞതു നി വര് ത്തിയാവാൻ ഇത് ഒക്കയും സംഭവിച്ചു. എന്നാറെ യൊസെ

[ocr errors]

ചെയ്തു. സ്വഭാമയെ ചേർത്തുകൊണ്ടു. അവൾ ആദ്യജാതനാ പ യ തന്റെ മകനെ പ്രസവിക്കും വരെ (യൊസെഫ്) അവളെ അറിയാതെ നിന്നു, അവനു യേശു എന്ന പേർ വിളിക്കയും

[ocr errors][ocr errors]

ह ह

രാദാ രാജാവിന്റെ നാളുകളിൽ യേശു യഹൂദയിലെ ബെഹമിൽ വെച്ചു ജനിച്ചപ്പൊൾ - ഇതാ കിഴക്കുനിന്നു മാഗർ യരുശലെമിൽ എത്തി പറഞ്ഞു: യഹൂദരുടെ രാജാവാ യി പിറന്നവൻ എവിടെ? ഞങ്ങളല്ലൊ അവൻ നക്ഷത്രം ഉദിച്ചു കണ്ടിട്ട് അവനെ കുമ്പിടുവാൻ വന്നു. എന്നതു ഹെരൊ ദാ രാജാവ് കേട്ട സകല യരുശലെമുമായി കലങ്ങിപ്പോയി. ജ നത്തിന്റെ മഹാപുരോഹിതരെയും ശാസ്ത്രികളെയും എല്ലാം വരു ത്തി കൂട്ടി ക്രിസ്റ്റൻ എവിടെ ജനിക്കുന്നു എന്ന് അവരൊടു ചോദിച്ചു. ആയവരും അവനൊടു പറഞ്ഞു യഹൂദയിലെ ബെ ග ഹമിൽ തന്നെ. (മിക. 6, 2 -- ൩.) യഹൂദാദേശത്തിലെ ബെഹമായുള്ളോവെ! എല്ലാ യദാതലകളിലും നീ ഒട്ടും ചെറുതായതല്ല; എന്റെ ജനമാകുന്ന ഇസ്രയേലെ മേപ്പാനു ള്ള തലവൻ നിങ്കൽനിന്നു പുറപ്പെട്ടു വരുമല്ലൊ എന്നു പ്രവാ ചകനെക്കൊണ്ട് എഴുതിക്കിടക്കുന്നു പോൽ. എന്നാറെ ഹെരൊ ദാവ് മാഗരെ രഹസ്യമായി വിളിച്ചു നക്ഷത്രം തോന്നിയ കാല ത്തെ ആരാഞ്ഞറിഞ്ഞു; അവരെ ബെഹമിലെക്ക് അയ ച്ചു പറഞ്ഞു: നിങ്ങൾ ചെന്നു കുഞ്ഞനെ സൂക്ഷ്മമായി ആരാ ഞ്ഞു കൊക്കിന്റെ, കണ്ടാൽ ഉടനെ അവനെ ഞാനും ചെന്നു ക പിടേണ്ടതിന്നു എന്നെ അറിയിപ്പിൻ. ഇങ്ങിനെ രാജാവ് പറ ഞ്ഞു കേട്ട് അവർ യാത്രയായാലെ ഇതാ ഉദയത്തിൽ കണ്ട ന ക്ഷേത്രം അവക്കു മുമ്പിൽ (കാണായി) കുഞ്ഞൻ ഇരിക്കുന്നതി ന്റെ മേലാഗത്തു നില്ക്കുവോളം നടന്നു പോന്നു. നക്ഷത്ര

ത്തെ കണ്ടിട്ട് അവർ ഏററം മഹാസന്തോഷം സന്തോഷിച്ചു. ആ വീട്ടിൽ ചെന്നു കുഞ്ഞനെ അമ്മയായ മറിയയോടും കൂട കണ്ട് അവനെ കുമ്പിട്ടു വീണു തങ്ങളുടെ നിക്ഷേപ (പാത്ര ങ്ങളെ തുറന്ന അവനു പൊന്നും കുന്തുരുക്കവും കണ്ടിവെണ്ണയും

[ocr errors]

ക കാഴ്ച വെക്കുകയും ചെയ്തു. പിന്നെ ഹെരോദാവിൻ അടുക്കെ മടങ്ങി പോകരുത് എന്നു സ്വപ്നത്തിൽ അരുളപ്പാട് ഉണ്ടായി ട്ട്, അവർ വേറെ വഴിയായി സ്വദേശത്തേക്കു യാത്രയാകയും ചെയ്തു.

അവർ പോയ ശേഷം ഇതാ കർത്താവിന്റെ ദൂതൻ സ്വപ്ന ത്തിൽ യോസെഫിനു കാണായി പറയുന്നു: നീ എഴുനിറം കു ഞ്ഞനെയും അവൻ അമ്മയേയും കൂട്ടിക്കൊണ്ടു മിസ്രയി ലെക്ക് മണ്ടി പോയി, ഞാൻ നിണക്കു ചൊല്ലും വരെ അവി ടെ പാക്കുക; കാരണം ഹെരോദാ കുഞ്ഞനെ മുടിക്കെണം എന്ന ഛ് വെച്ച് അന്വേഷിപ്പാൻ അടുത്തിരിക്കുന്നു. അവനും എഴുനീ ററ കുഞ്ഞനെയും അമ്മയേയും രാത്രിയിൽ തന്നെ ചേർത്തുകൊ ണ്ടു മിസ്രയിലേക്ക് വാങ്ങി ചെന്നു, ഹെരോദാ തിന്ന് പോവോ ഉം അവിടെ പാർത്തു. (ഹൊശ. കഥ, ക.) മിസ്രയിൽനിന്നു എന്നു കനെ വിളിച്ചു (വരുത്തി) എന്നു പ്രവാചകനെ കൊണ്ടു ക ന ത്താവ് മൊഴിഞ്ഞതു നിവൃത്തിയാവാൻ തന്നെ. പിന്നെ ഹെ രോദാ മാഗർ തന്നെ തോല്പിച്ച പ്രകാരം കണ്ടു വളരെ കോപി

മാഗരോട് ആരാഞ്ഞു ബോധിച്ച കാലം പോലെ രണ്ടു വയസ്സും താഴയും ഉള്ള കിടാക്കളെ ഒക്കെയും ബെഹമിലും ആ പ്രദേശത്തിലും എല്ലാം ആളയച്ചു കൊല്ലിക്കയും ചെയ്തു. എ രാമയിൽ ഒരു ശബ്ദം കേളായി വിലാപവും കരച്ചിലും വലിയ മല മുറവിളിയും തന്നെ. രാഹേൽ തന്റെ മക്കളെ ചൊല്ലി കരഞ്ഞു അവർ ഇല്ലായ്മയാൽ ആശ്വാസം കൈക്കൊട്ടാൻ മനസ്സില്ലാ തെ നിന്നു എന്നു യിമിയ്യാ പ്രവാചകൻ മുഖേന ( ൧൯ ൧൫.) മൊഴിഞ്ഞത് അന്നു നിവൃത്തിയായി. ഹെരോദാ കഴിഞ്ഞ പ്പോഴൊ ഇതാ കർത്താവിൻ ദൂതൻ മിസ്രയിൽ വെച്ച് യോസെ എം ഫിനു സ്വപ്നത്തിൽ കാണായി: നീ എഴുനീറ്റ കുഞ്ഞനെയും അവൻ അമ്മയെയും കൂട്ടിക്കൊണ്ട് ഇസ്രയേൽ ദേശത്തേ ക്കു യാത്രയാക കുഞ്ഞ പ്രാണനെ അന്വേഷിക്കുന്നവർ ം മരിച്ചു സത്യം എന്നു പറയുന്നു. അവനും എഴുനിറം കുഞ്ഞ നെയും അവൻ അമ്മയേയും കൂട്ടിക്കൊണ്ട് ഇസ്രയേൽ ദേ . ശത്തിൽ വന്നു. യഹൂദയിൽ അഹ ലാവ് പിതാവായ

ഹെ രോദാവിന്റെ സ്ഥാനത്തിൽ വാഴുന്നതു കേട്ടിട്ട് അവിടെ പോവാ ൻ ഭയപ്പെട്ടു; സ്വപ്നത്തിൽ അരുളപ്പാട് ഉണ്ടായിട്ടു ഗലീലാദിക്കു

« PoprzedniaDalej »